<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5207920216106327359</id><updated>2011-08-02T23:04:35.007+05:30</updated><title type='text'>വട്ടേനാടന്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vattenadan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default?max-results=100'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>9</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5207920216106327359.post-959592185792128970</id><published>2011-07-10T11:59:00.015+05:30</published><updated>2011-08-02T23:04:35.029+05:30</updated><title type='text'>ആശീര്‍വാദം</title><content type='html'>&lt;i&gt;&lt;p class="MsoBodyText" style="text-indent: 0.5in; display: inline !important; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;&lt;b&gt;&lt;span class="Apple-style-span" &gt;മു&lt;/span&gt;&lt;/b&gt;റിയിലെ കൊച്ചുകൊച്ചു കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് രാവിലെ നേരം പോകുന്നതറിയാറില്ല.&lt;/span&gt;&lt;/p&gt;&lt;/i&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;i&gt;&lt;p class="MsoNormal" style="border-collapse: collapse; letter-spacing: 1px; text-align: justify; text-indent: 0.5in; "&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p class="MsoNormal" align="center" style="border-collapse: collapse; letter-spacing: 1px; text-align: center; text-indent: 0.5in; "&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p class="MsoNormal" style="border-collapse: collapse; letter-spacing: 1px; text-align: justify; text-indent: 0.5in; "&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p class="MsoNormal" style="border-collapse: collapse; letter-spacing: 1px; text-align: justify; text-indent: 0.5in; "&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ആറുമണിക്ക് പാല്‍ക്കാരന്‍ അയാളെ ഉണര്‍ത്തുന്ന ചുമതല പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. പിന്നീടങ്ങോട്ട് ഒരു പാടു പണികള്‍ ഒന്നര മണിക്കൂറിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അന്നും എല്ലാം കഴിഞ്ഞ് കുളിച്ചെത്തിയപ്പോഴേക്കും സമയം 7 &lt;span class="Apple-style-span"&gt;1/2&lt;/span&gt; മണി. ബാക്കി പതിനഞ്ചു മിനിറ്റ് കൂടിയുണ്ട്. അതിനുള്ളില്‍ പ്രാതല്‍ കഴിക്കണം, ഉച്ചഭക്ഷണം പാത്രത്തിലാക്കല്‍, വസ്ത്രം ധരിക്കല്‍ എന്നീ പണികളും ചെയ്യണം.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല... &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  .... ആശീര്‍വാദം വാങ്ങി നമസ്കരിച്ച് നടന്നു നീങ്ങുമ്പോള്‍ എന്തോ ഒന്നു മറന്നതു പോലെ.... ചെയ്യേണ്ടതെന്തോ ചെയ്യാന്‍ ബാക്കി വെച്ചതു പോലെ... അയാള്‍ ആള്‍ക്കൂട്ടതിലാകെ തിരയുകയായിരുന്നു.. അമ്മയുടെ മുഖം സന്തോഷവും ദു:ഖവും കൊണ്ട് നിറഞ്ഞതായയാള്‍ക്ക് തോന്നി..&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  അപ്പോഴാണയാള്‍ക്ക് ഷര്‍ട്ട് തേച്ചിട്ടില്ലെന്നത് ഓര്‍മ്മ വന്നത്. അയാള്‍ക്കാ ഓര്‍മ്മയോടെ ദേഷ്യം തോന്നി.     സ്വപ്നചിന്തകളില്‍ നിന്നും കുതറി മാറി അയാള്‍ ഇസ്തിരിപ്പെട്ടി പ്ലഗില്‍ കുത്തി, ഷര്‍ട്ട് തേച്ചെന്നു വരുത്തി, പ്രാതലകത്താക്കി പുറപ്പെട്ടു.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  7 &lt;span class="Apple-style-span"&gt;3/4&lt;/span&gt; കഴിഞ്ഞിരിക്കുന്നു. മുറി പൂട്ടി പുറത്തിറങ്ങുമ്പോള്‍ മഴ നനുക്കനെ ചാറുന്നുണ്ട്. അതു വക വെക്കാതെ, കുട നിവര്‍ത്താന്‍ മടിച്ച് അയാള്‍ വേഗത്തില്‍ നടന്നു.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  8.04ന്റ് ട്രെയില്‍ പിടിക്കുകയെന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു നിഷ്ഠയാണ്. എന്തോ ഒരു വൈകാരിക ബന്ധം ആ വണ്ടിയുമായയാള്‍ക്കുണ്ട്.  അതില്‍ കൂട്ടുകാരായി ആരും തന്നെ ഇല്ല. യാത്രക്കാരെല്ലാം മുഖപരിചയമുള്ളവര്‍ മാത്രം. അവരുമായി വല്ലപ്പോഴും ചിരിച്ചെന്നു  വരുത്തിയെങ്കിലായി. എന്നിട്ടും ആ വണ്ടിയില്‍ സ്ഥിരം കമ്പാര്‍ട്ടുമെന്റില്‍ സ്ഥിരം സ്ഥലത്ത് കയറാന്‍ ശ്രമിച്ചു...&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  അയാള്‍ നടത്തത്തിനു ഒന്നു കൂടി വേഗത കൂട്ടി. വളവു തിരിഞ്ഞ് റോഡിലെ നാലും കൂടിയ വഴിയിലെത്തിയപ്പോള്‍  എതിരെ ഭസ്മക്കുറിയിട്ട മലയാളി പെണ്‍കുട്ടി വരുന്നതു കണ്ടു.  ഇന്നേവരെയുള്ള തന്റെ യാത്രകളിലോരോന്നിലും തനിക്കെതിരെ വഴി നടന്നു വന്ന അവരോരോരുത്തരേയും കുറിച്ച് അയാളൊരു നിമിഷം ഓര്‍ത്തു. അവരുടെ മുഖങ്ങള്‍ക്ക് ഏതോ ഒരാവര്‍ത്തന സാദൃശ്യം ഉണ്ടെന്ന് അയാള്‍ക്ക് തോന്നി.  ഒരുമാസം മുമ്പു വരെ അയാളും സുഹൃത്തും കൂടിയായിരുന്നു രാവിലെ ജോലിക്ക് പോയിരുന്നത്.  അവളും താനുമായി ഒരു കാന്തിക വലയം രൂപപ്പെട്ടു വരുന്നുണ്ടെന്ന്  സുഹൃത്ത് തമാശ പറയാറുണ്ടായിരുന്നു. അയാളുടെ വിവാഹം അടുത്തപ്പോളാണ്  കൂട്ടുകാരെല്ലാം റൂം മാറിയത്.  ഇനി രണ്ടുമാസം ഒറ്റക്ക്.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  സ്റ്റേഷനില്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡ് അയാളുടെ വണ്ടിയുടെ വരവിനെ കാണിച്ചു. എത്ര തിരക്കുണ്ടെന്നാലും ആ വണ്ടി ഒരിക്കലും അയാള്‍ ഒഴിവാക്കാറില്ല. ചിലപ്പോള്‍ തൊട്ടു മുമ്പിലുള്ള  വണ്ടി തിരക്കില്ലാതെ വരാറുണ്ട്. എന്നാലും ഒരിക്കലുമയാള്‍ അതില്‍ കയറിയിട്ടില്ല. &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ലേഡീസ് കമ്പാര്‍ട്ടുമെന്റിന്റെ തൊട്ടുമുമ്പിലുള്ള ബോഗിയിലെ രണ്ടാം ഡോറിലൂടെ വലതു വശത്തേക്ക്  കടന്ന് ഉള്ളിലെത്തിയാല്‍ പിന്നെ അയാള്‍ വേറൊരു ലോകത്താണ്. അവിടെ വെച്ചാണ് അയാളുടെ മാനസിക വ്യാപരമത്രയും നടക്കുന്നത്. തീവണ്ടിയും അയാളുടെ മനസ്സും തമ്മിലുള്ള ഈ ബന്ധത്തെ കുറിച്ച് പല വട്ടം ആലോചിച്ചിട്ടുണ്ട്. ഏതോ ഒരദൃശശകതി അയാളെ നിയന്ത്രിക്കുന്നുണ്ടെന്നയാള്‍ക്കു തോന്നി. അവിടെ വെച്ചാണയാള്‍ അവളോടു സംവദിക്കുന്നതും, സ്വപ്നങ്ങള്‍ കാണുന്നതും, പുസ്തകങ്ങള്‍ വായിക്കുന്നതും, സേഠിന്റെ കണക്കുകളിലെ വെള്ളം ചേര്‍ക്കലിനെ പറ്റി തീരുമാനമെടുക്കുന്നതും...&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  അകലെ വണ്ടി ഒരു ബിന്ദു പോലെ പ്രത്യക്ഷപ്പെട്ടപ്പോഴേക്കും  പ്ലറ്റ്ഫോമിലെ ആള്‍ക്കൂട്ടം തയ്യാറെടുത്തു. അയാളും ആള്‍ക്കാരെ തട്ടിമാറ്റി അയാളുടെ സ്ഥിരം സ്ഥാനത്ത് ഉന്നം പിടിച്ച് നില്‍പ്പായി. രണ്ടാം നമ്പര്‍ ഡോറാണ് ലക്ഷ്യം.  വണ്ടി പ്ലാറ്റ്ഫോം തൊട്ടതും ഇരച്ചു കയറുന്ന ആള്‍ക്കൂട്ടത്തോടൊപ്പം അയാളും നിമിഷങ്ങള്‍ക്കകം തന്റെ ലക്ഷ്യസ്ഥാനത്തെത്തി. ബാഗ് മുകളിലെ റാക്കില്‍ വെക്കാനായി ശീട്ടുകളി സംഘത്തിലെ ആരെയോ ഏല്‍പ്പിച്ചു. പലപ്പോഴും അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുകയെന്നത് ശ്രമകരമായൊരു ജോലിയാണ്. &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  കയ്യില്‍ പുസ്തകം തുറന്നു. പെട്ടെന്നാണയാള്‍ തൊട്ടടുത്തു നിന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ഇന്നേവരെ ഈ വണ്ടിയില്‍ കണ്ടിട്ടില്ലാത്തൊരു മദ്ധ്യവയസ്കന്‍. തന്റെ നേരെ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ആ മനുഷ്യന്‍ തന്റെ പത്രവായനയിലേക്ക് തിരിച്ചു പോയി.  ആ പുഞ്ചിരി അയാളെ എവിടെയെല്ലാമോ കുത്തി നോവിച്ചു. പുസ്തകം മടക്കി അയാളാ മനുഷ്യനെത്തന്നെ ശ്രദ്ധിച്ചു.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  നല്ല ഒത്ത ഉയരം, സ്വല്‍പം കഷണ്ടി ബാധിച്ചെങ്കിലും നരച്ച മുടി വൃത്തിയായി ചീകി വെച്ചിരിക്കുന്നു. മുഖത്ത് ശാന്തഭാവം കളിയാടുന്നു.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ആ മുഖം എവിടെയോ കണ്ടു മറന്ന പോലെ....  അതോ വെറുതെ തോന്നുന്നതോ.... അതോ ഒരുവേള താനിത്രയും കാലം തിരഞ്ഞു നടന്ന മുഖമോ?...&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  .... അയാള്‍ക്കോര്‍മ്മ വെക്കുമ്പോള്‍ വീട്ടില്‍ അമ്മയും അമ്മമ്മയും മാത്രമാണുണ്ടായിരുന്നത്. ആദ്യമാദ്യം സ്കൂളിലെ കുട്ടികളും അയല്‍പക്കക്കാരും പിറുപിറുക്കുന്നതെന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. പിന്നീടവര്‍ തന്റെ അച്ഛനെ പറ്റി ചോദിച്ചപ്പോള്‍, അയാളമ്മയോടു ചോദിച്ചു. അമ്മ അതിനുത്തരം പറയാതെ നിശബ്ദമായി കരയുക മാതൃം ചെയ്തു.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  കുട്ടിക്കാലത്ത് ഉറങ്ങാന്‍ പാട്ടുപാടി അടുത്തു കിടന്ന അമ്മ അയാളുറങ്ങിയെന്നു കരുതി തലോടിക്കൊണ്ട് പിറുപിറുത്തത് ഇപ്പോഴും ഓര്‍മ്മയുണ്ട്.... 'നല്ല ഒത്ത ഉയരേര്‍ന്നു.. നിനക്കും അതു കിട്ടും. ആ മുഖം തന്നെയാണ് നിനക്കും.. സ്വഭാവവും അതു തന്നെ... പക്ഷെ നീ ഒരിക്കലും ഇതെ പോലെ ഒരുത്തിയെ ദു:ഖിപ്പിക്കാനിട വരുത്തരുത്'.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  പിന്നീട് പലപ്പോഴും അച്ഛനെപ്പറ്റി  ചോദിച്ചപ്പോഴൊക്കെയും  അമ്മ മൗനം പാലിക്കുകയെ ചെയ്തിട്ടുള്ളു. വലുതായപ്പോള്‍ നാട്ടുകാര്‍  അടക്കം പറയുന്നത്  കേട്ടിട്ടുണ്ട്.  പക്ഷെ ആരാണ് തന്റെ അച്ഛനെന്ന് അവരോട് ചോദിക്കുവാന്‍ എന്തു കൊണ്ടോ  ദുരഭിമാനവും നാണക്കേടും സമ്മതിച്ചില്ല.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  പഠിത്തം കഴിഞ്ഞതും നാടുവിടണമെന്ന ചിന്ത, നാട്ടുകാരില്‍ നിന്നും മുഖം മറച്ചു പിടിക്കാനുള്ള വ്യഗ്രത, അതയാളെ ഈ നഗരത്തിലെത്തിച്ചു. ഇവിടെ എല്ലാം അപരിചിതര്‍, ആര്‍ക്കും ആരെയും പറ്റി ഏറെ ചോദിക്കാനോ അന്വേഷിക്കാനോ നേരമില്ല. അതിനിടയില്‍ കുറച്ചു സുഹൃത്തുക്കളെ കിട്ടി. ഊരും തറവാടു മഹിമയും അറിയേണ്ടായിരുന്ന ഒരു പറ്റം സുഹൃത്തുക്കള്‍.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  അയാളുടെ വിവാഹാലോചനക്കിടയിലും ഈ ചോദ്യം വരേണ്ടയാതിരുന്നു. പക്ഷെ അറിയുന്നൊരു സുഹൃത്തിന്റെ സഹോദരിയാകയാല്‍, അവര്‍ക്കയാളെ പറ്റി മാത്രമറിഞ്ഞാല്‍ മതിയായിരുന്നു.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ..... അയാളുടെ മനസ്സ് വീണ്ടും ഇന്നലെ കണ്ട സ്വപ്നത്തിന്റെ പൊരുള്‍ തേടുവാന്‍ തുടങ്ങി. അബോധ മനസ്സ് ഇപ്പോഴും അങ്ങിനെയൊരാള്‍ക്കുള്ള അന്വേഷണം തുടരുന്നുവെന്നോ... &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  തന്റെ അടുത്തു നില്‍ക്കുന്ന മനുഷ്യന്‍ പത്രവായനയില്‍ മുഴുകിയിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിച്ചാലോ?... അഥവാ ആണെങ്കില്‍ തന്നെ... അയാള്‍ക്ക് തന്നെ മനസ്സിലാകുമോ?... അമ്മയെ പറ്റിയും, തന്റെ ഒരു കൈത്തെറ്റിനെപ്പറ്റിയും ആ മനുഷ്യന്‍ ചിന്തിക്കുന്നുണ്ടാവുമോ.. ആദ്യത്തെ ഇത്തരം അനുഭവങ്ങളെ ആര്‍ക്കെങ്കിലും മറക്കാനാവുമോ... അതോ ആ മനുഷ്യനെ സം ബന്ധിച്ചിടത്തോളം ഇത് അത്തരം കൈത്തെറ്റുകളില്‍ ഒന്നു മാത്രമോ?.... ഓര്‍മ്മിക്കുന്നെങ്കില്‍, തന്റെ ഊഹം ശരിയാണെങ്കില്‍, അദ്ദേഹം തന്റെ അച്ഛനാണെങ്കില്‍?... ആണെങ്കില്‍ തീര്‍ച്ചയായും ആശീര്‍വാദം വാങ്ങണം... അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകണം....  അമ്മക്കപ്പോഴുണ്ടാവുന്ന വികാരം എന്താകുമെന്ന് അയാള്‍ ശങ്കിച്ചു.  തന്നെ ഒരു കുട്ടിയുമേല്‍പ്പിച്ച് അനാഥയാക്കി ഉപേക്ഷിച്ച ആ മനുഷ്യനോട് അമ്മക്ക് ദേഷ്യം തോന്നാതിരിക്കുമോ... പൊറുക്കാനാവുമോ...&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ഒരു നിമിഷം.. . അയാള്‍ അത്തരം ചിന്തകളില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും വണ്ടി അയാള്‍ക്കിറങ്ങേണ്ട സ്റ്റേഷനെത്തിയിരിക്കുന്നു....  അയാള്‍ വേഗം സൈഡ് സ്റ്റാന്റില്‍ നിന്നും ബാഗെടുത്തു. ആ മനുഷ്യനും ഇറങ്ങേണ്ടത് അവിടെത്തന്നെയാണെന്നതയാളുടെ ചലനങ്ങളില്‍ നിന്നും ഊഹിച്ചു. ഇറങ്ങാന്‍ പുറത്തേക്ക് കടക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും കൂടി.  ഏറ്റവും പുറകിലായി നിന്ന അയാളുടെ നേരെ ആ മനുഷ്യന്‍ ഒന്നു കൂടി ചിരിച്ചു..&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  പെട്ടെന്നാണ് വണ്ടി സ്ഥിരം പ്ലാറ്റ്ഫോമില്‍ നിന്നും മാറി മറുവശത്തെ പ്ലാറ്റ്ഫോമിലേക്ക് തിരിഞ്ഞത്. ഇറങ്ങേണ്ടവര്‍ ദിശ മാറി എതിര്‍വശത്തേക്ക് തിര്‍ക്കിത്തിരക്കി.  അവര്‍ മറുഭാഗത്തു നിന്നവരുടെ ഇടയില്‍ കൂടി ഉന്തിയും തള്ളിയും ഇറങ്ങിത്തുടങ്ങി. പിന്നിലായിരുന്ന അയാളും ആ തിരക്കില്‍ അവര്‍ക്കു പിന്നാലെ സകല ശക്തിയും സംഭരിച്ച്  വാതില്‍ക്കലേക്ക്കുതിച്ചു.  അപ്പോഴേക്കും കയറുന്നവര്‍ ഇരച്ചു കയറ്റം തുടങ്ങിക്കഴിഞ്ഞിരുന്നു.  ആ കുത്തൊഴുക്കില്‍ അയാള്‍ പിന്നോക്കം തള്ളപ്പെട്ടു. വാതിലിന്റെ മറുവശത്തെത്തി.... വണ്ടി പതുക്കെ ചലിച്ചു തുടങ്ങി... അയാള്‍ക്ക് ചുറ്റിലും ശാപവാക്കുകളുതിര്‍ത്ത് കുറെ അപരിചിതര്‍ മാത്രം..&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  വണ്ടി സ്ഥിരം വരുന്ന അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ ആളൊഴിഞ്ഞ ഒരു മെയില്‍ ട്രെയിന്‍ അനാഥമായിക്കിടന്നു.  ലോക്കല്‍ ട്രെയിനിപ്പോള്‍ മുന്നോട്ട് വേഗതയോടെ കുതിച്ചു തുടങ്ങി. അയാളുടെ അനാഥത്വം പേറുന്ന ചിന്തകളുമായി.....&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-align: right;text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  ആഗസ്റ്റ് 1991.&lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p class="MsoBodyText" style="text-indent: 0.5in; "&gt;&lt;span class="Apple-style-span" style="border-collapse: collapse; letter-spacing: 1px;"&gt;  &lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p style="border-collapse: collapse; letter-spacing: 1px; "&gt;&lt;/p&gt;&lt;/i&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="border-collapse: collapse;"&gt;&lt;span class="Apple-style-span"&gt;&lt;i&gt;  &lt;p class="MsoBodyText" style="text-indent:.5in"&gt;&lt;span style="mso-bidi-font-size: 12.0pt;position:relative;top:-3.0pt;mso-text-raise:3.0pt;letter-spacing:1.0pt"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;/i&gt;&lt;/span&gt;&lt;p&gt;&lt;/p&gt;&lt;span class="Apple-style-span"&gt;&lt;i&gt;  &lt;p class="MsoBodyText" style="text-indent:.5in"&gt;&lt;span style="mso-bidi-font-size: 12.0pt;position:relative;top:-3.0pt;mso-text-raise:3.0pt;letter-spacing:1.0pt"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;/i&gt;&lt;/span&gt;&lt;p&gt;&lt;/p&gt;&lt;span class="Apple-style-span"&gt;&lt;/span&gt;&lt;p&gt;&lt;/p&gt;  &lt;p class="MsoBodyText" style="text-indent:.5in"&gt;&lt;span style="mso-bidi-font-size: 12.0pt;position:relative;top:-3.0pt;mso-text-raise:3.0pt;letter-spacing:1.0pt"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-959592185792128970?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/959592185792128970/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=959592185792128970' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/959592185792128970'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/959592185792128970'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2011/07/iauiu-ia-iacbw-doi-aji-ou-ce-ceakauiuui.html' title='ആശീര്‍വാദം'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-7139072851080760515</id><published>2008-03-12T23:49:00.000+05:30</published><updated>2011-03-30T00:31:33.798+05:30</updated><title type='text'>ആയിരം അജന്താ ചിത്രങ്ങള്‍ തേടി...</title><content type='html'>&lt;p&gt;&lt;/p&gt;&lt;div class="Section1"&gt;  &lt;p class="MsoNormal" align="right" style="text-align:right"&gt;&lt;span style="font-size: 16.0pt;font-family:ML-Keraleeyam1"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;/div&gt;  &lt;span style="font-size:16.0pt;font-family:ML-Keraleeyam1;mso-fareast-font-family: &amp;quot;Times New Roman&amp;quot;;mso-bidi-font-family:&amp;quot;Times New Roman&amp;quot;;mso-ansi-language: EN-US;mso-fareast-language:EN-US;mso-bidi-language:AR-SA"&gt;&lt;p class="MsoNormal" align="center" style="text-align:center"&gt;&lt;b style="mso-bidi-font-weight: normal"&gt;&lt;span style="font-size:26.0pt;font-family:ML-Keraleeyam2"&gt;Bbncw AP´m Nn{X§Ä tXSn....&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/b&gt;&lt;/p&gt; &lt;/span&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;bm{XIÄ Bß kmbqPy¯n\pw am\kn tImÃmk¯n\papÅ D¯aamb Hmuj[ amIWsa¶pÅ Nn´bpsS NphSp]nSn¨mbncp¶p 2007&lt;/span&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; font-size: 17px; "&gt;Â&lt;span&gt; &lt;/span&gt;&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt; apw_bv imJbpsS bm{Xm ]²Xn bphP\ hn`mKw BhnjvIcn¨Xv. AhÀ Bkq{XWw sNbvXhXcn¸n¨ jnÀUn, i\n inwKv\m]qÀ, HudwK_mZv bm{XbpsS&lt;span style="mso-spacerun:yes"&gt;   &lt;/span&gt;kv{Io³t¹bnte¡v IS¡pw ap¼v c&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;p hm¡v:&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;2004 sk]vXw_À 30 apXÂ&lt;span style="mso-spacerun:yes"&gt;  &lt;/span&gt;aq¶p Znhkw \o&lt;/span&gt;&lt;span style="font-size: 13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;p \n¶ Z£ntW´ybnse apIvXn kvYenIfneqsS \S¯nb bm{XbpsS hnPbambncp¶p&lt;span style="mso-spacerun:yes"&gt;   &lt;/span&gt;3 hÀj¯n\p tijapÅ asÁmcp XoÀ°mS\¯nsâ {]tNmZ\w. ChnsS XoÀ°mS\t¯msSm¸w &lt;span style="mso-spacerun:yes"&gt; &lt;/span&gt;DÃmkbm{Xbpw kt½fn¨psh¶p am{Xw.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;F´pw IrXyXtbmsS sN¿p¶psh¶`nam\n¡p¶ apw_bv imJ¡v C¯hW sNdnsbmc¡nSn ]Án. 2007 Unkw_À 22\p cm{Xn 11aWn¡v tUmw_nhven CuÌnÂ \n¶pw sjUyqÄ sNbvX jnÀUn&lt;/span&gt;&lt;span style="font-size:13.0pt"&gt;—&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;Hmudw Km_mZv FIvkv{]kv FÃmhcpw F¯n ¡gnªt¸mÄ IÀ¸qcmcXnbpgnªv \mfn tIcapS¨v ]¨s¡mSn Im«n hn«p Ignªv Ipd¨p Zqcw sN¶t¸mgmWv kabw ]t¯ap¡mte BbpÅp F¶v kmcYnIÄ a\Ênem¡nbXv. IeymWnÂ \n¶papÅ jmcSnamÀ¡v knáÂ sImSp¯t¸mÄ adpXe¡Â \n¶pw tNmZyw 'sshIn¸pds¸SpIsb¶ temI\oXn¡p ap¼nÂ t\ct¯ ]pds¸Sepw XpS§ntbm?'. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;'ip`ky io{Lw' F¶ ]nSnhÅnbnÂ Ibdn¸nSn¨v R§Ä IeymWnse¯nbt¸mÄ 80 hbÊpImc³ sImSpap&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family: ML-TTKarthika"&gt; A¨pth«\pw aÁp Ieym¬ \nhmknIfpw R§sf Im¯v tdmUcnInÂ \nÂ¡p¶p.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;ht«\m«v iin, BabqÀ ctajv, IÃphgn iin F¶nhcmbncp¶p bm{XbpsS kmcYnIÄ. c&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;nS¯p \n¶p IqSn Bsf¡bÁn h&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;n t\sc jnÀUnbnte¡v Xncn¨t¸mÄ kabw 11.15.&lt;span style="mso-spacerun:yes"&gt;  &lt;/span&gt;_kv \Kc]cn[n hn«v \m«n³]pd§fpw Xm&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;n&lt;span style="mso-spacerun:yes"&gt;  &lt;/span&gt;klym{Zn ae\ncIfnepÅ amÂsjPv Lm«v(ae\nc)se¯nbt¸mtg¡pw XWp¸v &lt;span style="mso-spacerun:yes"&gt; &lt;/span&gt;icoc¯nte¡v Acn¨p Ibdn¯pS§n. ]ecpw skzÁdpIfpsSbpw jmfpIfpsSbpw DÅn te¡v Ibdn¸Án. t_mws_¡mcs\ kw_Ôn¨nSt¯mfw Cu B`qjW§Ä AWnbm\pÅ Ahkc§Ä hfsc¡pdhmWtÃm, AXp sIm&lt;/span&gt;&lt;span style="font-size: 13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;p Xs¶ ]ecpw AdnªmkzZn¡pIbmbncp¶p.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;jnÀ±nbnse kmbn_m_ ZÀi\ambncp¶p R§fpsS &lt;span style="mso-spacerun:yes"&gt; &lt;/span&gt;{]Ya e£yw.&lt;span style="mso-spacerun:yes"&gt;  &lt;/span&gt;Unkw_À 23\p &lt;span style="mso-spacerun:yes"&gt; &lt;/span&gt;shfp¸m³ Ime¯v \mec aWntbmsS R§Ä&lt;span style="mso-spacerun:yes"&gt;  &lt;/span&gt;jnÀUn t£{X \Kc¯nse¯n. &lt;/span&gt;&lt;span style="font-size:13.0pt"&gt;‘&lt;/span&gt;&lt;span style="font-size:13.0pt;font-family: ML-TTKarthika"&gt;Z¯mPb´n&lt;/span&gt;&lt;span style="font-size:13.0pt"&gt;’&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt; BbXn\mÂ Xnc¡p IqSpsa¶v Adnbmambncps¶ ¶mepw AhnsS R§Ä sN¶nd§nbt¸m gs¯ kvYnXn H«pw Bimhlambncp¶nÃ. {]`mXIrXy§Ä \nÀhln¡m\pw Ipfn ¡m\pw tlm«epIfnsem¶pw Hcp apdnt]mepw In«m\nÃ. HSphnÂ jnÀUn t£{Xw hI k{X¯nÂ kuIcyaps&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;¶v tI«v AhnsS sN¶t¸mÄ AhnsS Hcp ]qc¯nsâ Xnc¡v. sSâv sI«nbmWhnsS P\s¯ ]mÀ¸n¨ncn¡p¶Xv. Ipfnapdnbpw XmÂ¡menI sSân\pÅnÂ Xs¶. shÅw ]ÃptX¸m³t]mepanÃm¯ AhkvY. F§ns\tbm FÃmhcpw ]Ãp tXs¨¶p hcp¯n Ipfn¡ms\´p sN¿psa¶v {]iv\w sh¡m³ XpS§nbt¸mtg¡pw F§ns\sb¦nepw Imcy§Ä \S¯n sXmgm\pÅ hcnbnÂ \n¶mÂ sshIpt¶ camImsX ZÀi\w In«nsÃ¶ Xncn¨dnhnÂ R§Ä jnÀUn ZÀi\w hcpw hgn¡mhmsa¶v Xocpam\n¨v kabw&lt;span style="mso-spacerun:yes"&gt;  &lt;/span&gt;]mgm¡msX t\sc i\n inwKv\m]qcnte¡v h&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family: ML-TTKarthika"&gt;n hn«p. bm{Xbnse {]Yae£y¯nÂ Xs¶ IÃpISn¨Xv NneÀs¡¦nepw hfsc hnjaap&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;m¡nsb¶Xv AhcpsS apJ`mhw hyIvXam¡n. Xncn¨p hcpw hgn ZÀi\w \S¯msa¶ Dd¸nÂ sNdnsbmchn izmkhpw NneÀ¡p&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;mbncp¶p.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;GgpaWntbmsS R§Ä jnÀUnbnÂ \n¶pw Al½Zv \KÀ tdmUneqsS GItZiw 60 IntemaoÁÀ AIsebpÅ&lt;span style="mso-spacerun:yes"&gt;  &lt;/span&gt;i\n inwKv\m]qcnse¯n. i\n inwKv\m ]qcnse hoSpIÄ¡v hmXnepIfnsÃ¶Xv Hcp {]tXyIXbs{X. &lt;/span&gt;&lt;span style="font-size:13.0pt"&gt;“&lt;/span&gt;&lt;span style="font-size:13.0pt;font-family: ML-TTKarthika"&gt;&lt;b&gt;Bcpw H¶pw IhÀ¨ sN¿ms¯mcp {Kmaw&lt;/b&gt;&lt;/span&gt;&lt;span style="font-size: 13.0pt"&gt;”&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;. i\oizc³ Hcp IpjvTtcmKnbpsS cq]¯nÂ {]Xy£s¸«v Hcp {_mÒW IpSpw_¯nse Cfb acpaIÄ¡v ZÀi\hpw A\p{Klhpw \ÂInb kvYeamWs{X ChnSw. Hcp \o&lt;/span&gt;&lt;span style="font-size: 13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt; ]md¡Ãpt]mepÅ hn{Klw, kzbw `qhmsW¶mWv hnizmkw. aÁv t£{X §sf At]£n¨v ChnsS hnizmkn¡v t\cn«v ]qPbpw [mcbpw aÁpw sN¿mhp¶XmWv. ]t£ ]pcpj·mÀ¡p am{Xw. AXpw Ipfn¨v tZlip²n hcp¯n&lt;span style="mso-spacerun:yes"&gt;  &lt;/span&gt;Cudt\msS thWw t£{X¯nÂ {]thin¡phm³.&lt;span style="mso-spacerun:yes"&gt;  &lt;/span&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" align="center" style="text-align:center"&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;hgn]mSpIfnÂ GÁhpw {][m\w ISpsI®sIm&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;pÅ [mcbmWv. t£{X¯n\p ]pd¯pÅ&lt;span style="mso-spacerun:yes"&gt;  &lt;/span&gt;]qPmkma{Kn hnÂ¸\¡mÀ \n§Ä¡v Ipfn¡m\pw Cud\pSp¡m\pÅ ap&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;pw aÁpw hgn]mSpX«p hm§p¶tXm sSm¸w kuP\yambn Hcp¡n¯cpw. R§Ä A¯csamcp ISbpsS ap¼nÂ _kv \nÀ¯n &lt;span style="mso-spacerun:yes"&gt; &lt;/span&gt;AXn\pap¼nepÅ sNdnsbmcp c&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;papdn temUvPnsemcp dqsaSp¯v kv{XoP\§Ä¡v kuIcy samcp¡n. ]pcpj·mÀ ]pd¯v \nc\ncbmbn sI«nbn«pÅ ss]¸n\SnbnÂ Ipfn¨p. XWp¸p ImeambXn\mÂ NqSp shÅw t_mbnednÂ \n¶pw _¡ÁnÂ ap¡nsbSp¯v th&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;hÀ¡v Ipfn¡mw. Ipfn Ignªv Cud\pSp¯v hgn]mSp X«pambn t£{X¯nte¡v \S¶p XpS§nbt¸m tg¡pw FÃmhcpw XWp¯v' 'InSpInSm\µ' kzmanamcmbncp¶p. i\oizc hn{Kl ¯nÂ [mc\S¯n aÁp D]tZh·mscbpw hW§n ]pds¯¯nbt¸mtg¡pw hkv{X§Ä DW§n¯pS§nbncp¶p. AtXmsS XWp¸ns\mcp ia\w h¶t]mse tXm¶n.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" align="center" style="text-align:center"&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;{]`mX`£Ww R§Ä IcpXnbncp¶p.&lt;span style="mso-spacerun:yes"&gt;  &lt;/span&gt;iin, ctajv, iin, Xncph{X cmtP«³ F¶nhcmbncp¶p CUvVenbpw aÁp]Zwi§fpw Hcp¡ns¡m&lt;/span&gt;&lt;span style="font-size:13.0pt;font-family: ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;p h¶ncp¶Xv.&lt;span style="mso-spacerun:yes"&gt;  &lt;/span&gt;R§fpsS ]cn]mSnIfnse amÁw AudwK _mZnse R§fpsS BXntYbsc hnfn¨dnbn¨p. ap³ Xocpam\{]Imcw AudwKm_mZnÂ sshIpt¶cw F¯m\mbncp¶p ¹m³. i\n inwKv\m]qcnÂ \n¶pw 90 IntemaoÁÀ Zqc¯pÅ AudwKm_mZnÂ R§Ä H¶c aWn¡qdnse¯nt¨cpw. AudwKm_mZnÂ A¶p¨¡v tijapÅ R§fpsS ]cn]mSn ¹m³ sN¿m³ Xncp\mcmbW]pc¯v ]njmc¯v &lt;span style="mso-spacerun:yes"&gt; &lt;/span&gt;tamlt\«s\ GÂ¸n¨v R§Ä 10 aWntbmsS {]ikvXamb tZhvKUv Z¯maµnÀ({_Òmhnsâ t£{Xw) e£y am¡n h&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;n hn«p. \o&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;p]c¶p InS¡p¶ Icn¼n³ tXm«§Ä¡nSbneqsSbmbncp¶p R§fpsS bm{X. i\n t£{X¯nÂ \n¶pw t\ms¡¯mhp¶ Zqc¯v Hcp Icn¼p ^mIvSdnbpw ImWmambncp¶p.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;Al½Zv \KÀ, AudwKm_mZv tdmUnÂ \n¶v 5 IntemaoÁÀ DÅnte¡v amdnbmWv tZhvKUv Z¯maµnÀ kvYnXn sN¿p¶Xv. Z¯mPb´n Znhkambncp¶p R§Ä AhnsSsb¯nbXv. A¶hnsS GÁhpw hntijs¸« Znhkambncp¶p. R§fpsS _kv GItZiw HcpIntemaoÁÀ AIsebmbn ]mÀ¡v sNbvXv, \nc\nc bmbncp¶ I¨hS¡mÀ¡nSbneqsS th&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;n h¶p t£{X¯nte¡v t]mIphm³. \m«nse ]qc¸d¼pIsf HmÀ½n¸n¡p s¶mcp A´co£w. hensbmcp IqÁ³ IhmSw IS¶v t£{X `qanbnse ¯n¡gnªv Ipd¨v IqSnapt¼m«p t]mbv¡gnªmÂ hensbmcp t£{X tKm]pcw. t£{X¯n\pÅnemsI P\ kap{Zambncp¶p. ZÀi\¯nsâ \o&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;hcn IØt¸mÄ ]pd¯p\n¶v sXmgpXv, D]tZh ·mscbpw hW§n {]Z£nWw sh¨v R§Ä Xncn¨v AudwKm_mZnte¡v Xncn¨p. Xncn¨v _knte¡v hcpw hgn tjm¸nwKv \S¯nb hÃ¨nd kckzXn tN¨nbpsS ]gvkv CXn\nSbnÂ GtXm Hcp hncpX³ ASn¨psIm&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;pt]mIpIbp ap&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;mbn .&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" align="center" style="text-align: justify;"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; font-size: 17px; "&gt;tZhvKUnÂ \n¶pw _kv t\sc AudwK_mZv e£yam¡n IpXn¨p. GItZiw Hcp aWntbmsS R§Ä AudwK_mZv \KcmXnÀ¯n¡pÅnse¯n tamlt\«\v knáÂ sImSp¯p. AudwKm_mZnse R§fpsS Xmakw, `£Ww, bm{Xm]cn]mSnIÄ F¶nhbpsS Bkq{XWw sam¯w {io. tamlt\«\pw ktlmZc·mcpambncp¶p Hcp¡nbncp¶Xv.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt;&lt;o:p&gt; &lt;/o:p&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align:justify"&gt;&lt;span style="font-size:13.0pt; font-family:&amp;quot;Arial&amp;quot;,&amp;quot;sans-serif&amp;quot;"&gt;Aarey&lt;/span&gt;&lt;span style="font-size:13.0pt; font-family:ML-TTKarthika"&gt; Ubdn¡p ap¼nse¯nb R§sf {io tamlt\«³ kzoIcn¨v Xmak kvYeamb IeymWaÞ]¯nte¡v \bn¨p. AhnsS tamlt\«sâ A\pP·mcmb {io. cmP³, aWn, ]¿meqÀ ]njmc¯v tKmhnµ³ Ip«n F¶nhcpw AhcpsS IpSpw_hpw R§sf kzoIcn¡m³ Im¯p \nÂ¡p¶p &lt;/span&gt;&lt;span style="font-size:13.0pt;font-family:ML-Keraleeyam1"&gt;Ø&lt;/span&gt;&lt;span style="font-size:13.0pt;font-family:ML-TTKarthika"&gt;mbncp¶p. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒ അൗറംഗാബാദിലേക്ക് ഞങ്ങള്‍ കാലെടുത്തു കുത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനായി തിരുനാരായണപുരത്ത് പിഷാരത്ത് മോഹനനും അനുജന്മാരായ രാജന്‍, മണി, പയ്യാലൂര്‍ പിഷാരത്ത് ഗോവിന്ദന്‍ കുട്ടി, അവരുടെയെല്ലാം കുടും ബാംഗങ്ങള്‍ എന്നിവരും ഞങ്ങളെ കാത്ത് നില്‍ക്കുന്നു. അവര്‍ ഓരോരുത്തരായി ഞങ്ങളെ സ്വീകരിച്ച് വാസസ്ഥലമായ കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു. കല്യാണമണ്ഡപത്തിലെ ഹാളില്‍ ഞങ്ങള്‍ക്കായി സ്ഥലമൊരുക്കിയിട്ടുണ്ടെന്നായിരുന്നു ഫോണില്‍ അറിയിച്ചിരുന്നത്. പക്ഷെ അവിടെ കിടക്കകളൊന്നും കണ്ടില്ല. രാത്രി വരുമായിരിക്കുമെന്ന് ചിന്തിച്ച് ബാഗ് താഴെ വെച്ചപ്പോള്‍ മോഹനേട്ടന്‍ പറഞ്ഞു അല്ല, മുകളിലാണ്. എങ്കില്‍ ശാരിയെന്നു കരുതി മുകളിലേക്ക് കയറി. അവിടെയും ഇതേ മട്ടിലൊരു ഹാള്‍ തന്നെ. തരക്കേടില്ല. പക്ഷേ മോഹനേട്ടന്‍ വീണ്ടും കയറുകയാണ്. കൂടെ ഞാനും കയറി. ഇനി ടെറസ്സിലാണോ ഞങ്ങള്‍ക്ക് സ്ഥലമൊരുക്കിയിരിക്കുന്നതെന്ന് സംശയിച്ചു. എന്റെ ഊഹം തെറ്റിയില്ല. ചെന്നു കയറിയത് ടെറസ്സിലേക്കു തന്നെ. പക്ഷെ ടെറസ്സില്‍ ആറു റൂമുകള്‍ ഞങ്ങള്‍ക്കായി 10 കിടക്കകള്‍ വീതം വിരിച്ച് ഒരുക്കിയിരിക്കുന്നു. മുറികള്‍ക്കപ്പുറത്ത് 5 കുളിമുറികളും 6 ശൗചാലയങ്ങളും. എല്ലാം വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഞങ്ങളുടെ മനം കുളിര്‍ത്തു. രാവിലെ ശരിക്ക് കുളിയും പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കാത്തവര്‍ക്ക് സന്തോഷാതിരേകം.   റൂമില്‍ സാധനങ്ങള്‍ വെച്ച് ഞങ്ങള്‍ ഒറംഗബാദ് സഹോദരന്മാരെ വിശദമായി പരിചയപ്പെട്ടു. ഉച്ചക്കുള്ള ഊണ് രാമനാഥേട്ടന്‍ മും ബയില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്നിട്ടുണ്ടായിരുന്നു. തൈര്‍ സാദവും കൊണ്ടാട്ടം മുളക് വറുത്തതും കടുമാങ്ങയും. മോഹനേട്ടന്‍ ഞങ്ങള്‍ക്കായി പ്രത്യേകം കഠിനപ്പായസവും ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു. താമസമൊരുക്കിയിട്ടുള്ള ചെന്നു കയറി കണ്ടപ്പോള്‍ നല്ലൊരു ഹാള്‍,  ബോം ബെക്കാരനായ എന്റെ ചിന്ത പോയത് 'ഓഹോ, ടെറസ്സിലൊരു റൂം കാണും, അതായിരിക്കാം പറഞ്ഞു വെച്ചിരിക്കുന്നത്. പക്ഷേ അവിടെ ഇത്രയും പേരെ എങ്ങിനെ പാര്‍പ്പിക്കും? എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് വാച്ച്മാന്‍ ടെറസ്സിന്റെ വാതില്‍ തുറന്നു  കുളിയും ഊണും കുശാലായപ്പോള്‍ തലേന്ന് രാത്രിയിലെ ഉറക്കം ബാക്കിയുള്ളവര്‍ വിശ്രമത്തിലേക്ക് തിരിഞ്ഞു. സ്ത്രീജനങ്ങള്‍ ടെര്‍സ്സില്‍ വട്ടമിട്ടിരുന്ന് അൗറംഗബാദ് പിഷാരസ്യാരുമൊത്ത് കുടും ബ ബന്ധങ്ങളുടെ അടിവേരുകള്‍ തേടി സൗഹൃദം പങ്കിട്ടു.   വൈകീട്ട് നാലരയോടെ ഞങ്ങള്‍ നഗരത്തില്‍ നിന്നും 46 കിലോമീറ്റര്‍ അകലെയുള്ള 'ജയ്ക് വാഡി ഡാം', 'ധ്യാനേശ്വര്‍ ഉദ്യാന്‍' എന്നിവ കാണാന്‍ പുറപ്പെട്ടു. പരമ്പരാഗത സില്‍ക് സാരികള്‍ക്ക് പ്രസിദ്ധമായ 'പൈഠണ്‍' എന്ന സ്ഥലത്താണ് ഇതു രണ്ടും സ്ഥിതി ചെയ്യുന്നത്. ഡിസമ്പര്‍ മാസമായതിനാല്‍ പൈഠണിലെത്തിയപ്പോഴേക്കും സൂര്യന്‍ പശ്ചിമാം ബരത്തില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഗോദാവരി നദിക്കു കുറുകെയാണ് 'ജയ്ക് വാഡി ഡാം'നിര്‍മ്മിച്ചിരിക്കുന്നത്. ഒറംഗബാദ് നഗരത്തിന്റെ ജലസ്രോതസ്സാണ് ഈ ഡാം. ഡാമിന്റെ മുകളില്‍ നിന്നും ഉള്ള അസ്തമയക്കാഴ്ച മനോഹരമത്രെ. 16)ം ശതകത്തില്‍ ജീവിച്ചിരുനുന്ന സന്ത് ഏക്നാഥിന്റെ ജന്മംകൊണ്ട് പ്രസിദ്ധവുമാണവിടം. ജയ്ക് വാഡി ഡാം സമാഹരിച്ച ജലം വലിയൊരു തടാകം പോലെയാണ്. 'നാഥ് സാഗര്‍ ലേക്' എന്നാണിതറിയപ്പെടുന്നത്. ഈ തടാക പരിസരം  നല്ലൊരു പക്ഷി സങ്കേതം കൂടിയാണ്. ദേശാടകരായ 200 തരം പക്ഷികള്‍ ഇവിടെ വര്‍ഷം തോറും എത്തുന്നുവെന്നാണ് അനുമാനം. അതുകൊണ്ടു തന്നെ ഇവയൊന്നും ഞങ്ങള്‍ക്കറിഞ്ഞാസ്വദിക്കാനായില്ല. പിന്നീട് ഞങ്ങള്‍ പോയത് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉദ്യാനത്തിലേക്കായിരുന്നു. 125 ഹെക്ടര്‍ വിസ്തൃതിയില്‍ മൈസൂരിലെ വൃന്ദാവന്‍ ഉദ്യാനത്തെ വെല്ലുന്ന തരത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്.  രാത്രി 7 1/2 മണിയോടെ എത്തിയ ഞങ്ങള്‍ ഉദ്യാനത്തിന്റെ ദീപപ്രഭ ചൊരിയുന്ന വര്‍ണ്ണക്കാഴ്ചകളിലൂടെ സഞ്ചരിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്നു കാണാനുള്ള കാഴ്ചകള്‍ ഒന്നര മണിക്കൂറു കൊണ്ട് കണ്ടുതീര്‍ത്ത് ഞങ്ങള്‍ തിരിച്ച് ഒറംഗബാദിലേക്ക് തിരിച്ചു.  ഇരുപതോളം വിവിധ തരത്തിലുള്ള ജലധാരകള്‍(അവയില്‍ പലതും സംഗീതജലധാരകള്‍), വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍, പുല്‍ത്തകിടികള്‍, സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കൃത്രിമ വെള്ളച്ചാട്ടങ്ങള്‍, തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാല്‍ സമൃദ്ധമാണവിടം.മോഹനേട്ടന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൂടെ അവിടത്തെ പിഷാരസ്യാര്‍മാരും ഞങ്ങളെ അനുഗമിച്ചു.  വൃന്ദാവന്‍ ഗാര്‍ഡനില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിന്റെ താളത്തിനനുസരിച്ചാണ് ജലധാരകളെങ്കില്‍ ഇവിടെ പ്രശസ്ത ഹിന്ദി,മറാഠി സിനിമാ ഹിറ്റ് നമ്പറുകള്‍ക്കൊത്താണ് ജലധാരകള്‍ ആടിയുലഞ്ഞത്. കൊച്ചുകുട്ടികള്‍ക്ക് ആനന്ദം പകരുന്ന വിവിധ റൈഡുകളും ഉദ്യാനത്തെ ചുറ്റിവരുന്നൊരു ടോയ് ട്രെയിനുമുണ്ടവിടെ.  മടക്കയാത്രയില്‍ ബാലസമാജം ബസിന്റെ പിന്‍സീറ്റില്‍ ഒത്തുകൂടി അന്താക്ഷരിയില്‍ വ്യാപൃതരായി. ഏകദേശം 10 മണിയോടെ ഞങ്ങള്‍ വാസസ്ഥലത്തെത്തി. അവിടെ ഞങ്ങള്‍ക്കുള്ള ഭക്ഷണം അയ്യപ്പക്ഷേത്രത്തിലെ പൂജാരി മുഖേന തയ്യാറാക്കി എത്തിച്ചിരുന്നു.     ഡിസമ്പര്‍ 24, തിങ്കളാഴ്ച രാവിലെ ശ്രീ രാജന്റെ നേതൃത്വത്തില്‍ 9 മണിക്ക് ഞങ്ങള്‍ ഒറംഗബാദ് നഗരാതൃത്തിയിലുള്ള എല്ലോറ ഗുഹകള്‍ തുടങ്ങിയ സുപ്രധാന ചരിത്രസ്മാരകങ്ങള്‍ കാണാനായി പുറപ്പെട്ടു. ആദ്യം ഞങ്ങളെത്തിയത് ഏകദേശം 13  കിലോമീറ്റര്‍ ദൂരത്തുള്ള 'ദൗലത്താബാദ്' ഫോര്‍ട്ടിലാണ്. ചുരുങ്ങിയൊരു കാലത്തേക്കെങ്കിലും ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം.  1187ല്‍ യാദവ രാജവംശത്തിലെ ഭില്ലമ രാജാവാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ദേവ്ഗിരി കുന്നുകളില്‍ ഏകദേശം 600അടി മുകളിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 150 വര്‍ഷത്തെ യാദവ ഭരണത്തിനു ശേഷം മുഹമ്മദ് ബിന്‍ തുഗ്ളക്കിന്റെ ഭരണകാലത്ത് ചെറിയൊരിടവേള ഇത് ഇന്ത്യയുടെ തലസ്ഥനമാവുകയും ചെയ്തു.    'ദേവ്ഗിരി ' എന്ന പേരിലറിയപ്പെട്ടിരുന്ന നഗരം 'ദൗലത്താബാദ് ' എന്ന് നാമകരണം ചെയ്യപ്പെട്ടത്.    ദൗലത്താബാദ് ഫോര്‍ട്ടിലേക്കുള്ള പ്രവേശന ടിക്കറ്റെടുത്ത് ഞങ്ങളുടെ സംഘം കോട്ട കീഴടക്കാന്‍ തയ്യാറായി. 'ആരും കീഴടക്കാത്തെ കോട്ട ' യെന്നാണ് ഇതറിയപ്പെടുന്നത്. പ്രവേശന കവാടം മദയാനക്കുപോലും തുറക്കാന്‍ പറ്റാത്ത വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതു കഴിഞ്ഞ് ഉള്ളിലേക്കു പ്രവേശിച്ചാല്‍ പല പല കടമ്പകള്‍ കടന്നു വേണം മുകളിലേക്ക് പോകുവാന്‍. ഓരോ വാതിലുകള്‍ക്കു ചുറ്റുമായി ശത്രുവിനെ നേരിടാനായി സദാ ജാഗരൂകരായി ഭടന്മാര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങളുണ്ട്. പലയിടത്തും പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയുടെ ചരിത്രവും അതിനുള്ളിലുള്ള ചെറിയ കാര്യങ്ങളെക്കുറിച്ചു പോലും ഞങ്ങള്‍ക്ക് വിശദമായി വിവരിച്ചു തന്ന് രാജേട്ടന്‍ ഒരു ഉത്തമ ഗൈഡിനെ വെല്ലുന്ന പാടവത്തോടെ ഞങ്ങളെ മുകളിലേക്ക് നയിച്ചു.  ആദ്യ കടമ്പകള്‍ കടന്ന് ഉള്ളിലെത്തിയാല്‍ കുറച്ചു സ്ഥലം മരങ്ങളും മറ്റും വളര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. അവിടെ വലിയൊരു വാനരപ്പടയെ ഞങ്ങള്‍ കണ്ടു. കോട്ട ആക്രമിക്കാനുള്ളവരല്ലെന്നു തോന്നിയതിനാലാവാം അവര്‍ ഞങ്ങളെ ആക്രമിച്ചില്ല. കൂട്ടത്തിലുള്ള കുട്ടികളില്‍ ചിലരുമായി ഇവര്‍ ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കോട്ടക്കുള്ളില്‍ തന്നെയുള്ള ചാന്ദ് മിനാര്‍, ജാമി മസ്ജിദ്(ഇപ്പോള്‍ ഭാരത് മാതാ മന്ദിരം), ചിനി മഹല്‍ എന്നിവ കണ്ട് ഞങ്ങള്‍ മുകളിലേക്ക് കയറി. കോട്ടയുടെ ഏകദേശം മുകള്‍ ഭാഗത്തെത്തിയാല്‍ പിന്നീടങ്ങോട്ടുള്ള പ്രയാണം ദുര്‍ഘടം പിടിച്ചതാണ്. ശത്രുവിനെ വീഴ്ത്താന്‍ പാകത്തിലുള്ള കിടങ്ങുകള്‍ നാലുപുറവും നിര്‍മ്മിച്ചിരിക്കുന്നു. അവ കടക്കുവാന്‍  ലിവര്‍ വലിച്ചാല്‍ താഴോട്ട് വീഴുന്ന ചെറിയ മരപ്പാലം മാത്രം. ശത്രു കയറിയാല്‍ വീഴ്ത്തുന്നതാണിവ. വീണു കഴിഞ്ഞാല്‍ താഴെ വെള്ള മുള്ള കിടങ്ങില്‍ നിങ്ങളെ തിന്നാന്‍ മുതലകള്‍ തയ്യാറായി നില്‍പ്പുണ്ടാവും. ഞങ്ങള്‍ ശത്രുക്കളല്ലാത്തതിനാലാവാം താഴേക്ക് വീണില്ല.  ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് കോട്ടയുടെ ഏറ്റവും ശിഖരത്തിലേക്കുള്ള പ്രവേശന കവാടമെന്നു പറയുന്നൊരു നടുത്തളത്തിലാണ്. അവിടെ നിന്നും പലഭാഗത്തേക്കായി ദ്വാരങ്ങളുണ്ട്. അവിടെ നിന്നും മുകളിലേക്ക് നോക്കിയാല്‍ നാലുപുറവും പാറയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിനിടയില്‍ സുരക്ഷാഭടന്മാര്‍ക്ക് ഒളിച്ചിരിക്കാന്‍ സങ്കേതങ്ങളുമുണ്ട്. ഏതു സമയവും നിങ്ങള്‍ അവരുടെ ആക്രമണത്തിനിരയാവം. അങ്ങിനെ ആക്രമിക്കപ്പെടാല്‍ പിന്നെ നിങ്ങളുടെ ശരീരം അവിടെക്കാണുന്നൊരു ദ്വാരത്തിലൂടെ താഴെ കിടങ്ങിലേക്കയിരിക്കും തള്ളപ്പെടുക. അഥവാ നിങ്ങള്‍ക്ക്ക് മുകളിലേക്കുള്ള ഇരുട്ടു പിടിച്ച ഗുഹയിലൂടെ കയറാനയാല്‍ തന്നെ എപ്പോഴും എവിടെ നിന്നും അക്രമണമുണ്ടാകാം. അത്തരം ഇരുട്ടുഗുഹയിലൂടെ ഏകദേശം 200 അടിയോളം മുകളിലേക്ക് കയറിവേണം ശിഖരത്തിലേത്തന്‍. ഗൈഡിന്റെ വിവരണങ്ങള്‍ കേട്ട് കുറച്ചു ദൂരം ഞങ്ങള്‍ മുകളിലേക്ക് കയറിത്തുടങ്ങി. കയ്യില്‍ ടോര്‍ച്ചോ മറ്റുവെളിച്ചമോ ഇല്ലാതെ മുകളിലേക്കുള്ള പടികള്‍ കയറാനാവില്ല. വെക്കേഷന്‍ കാലമായതിനാല്‍ സ്കൂള്‍ പിക്നിക് സംഘങ്ങളുടെ തിരക്കായതിനാല്‍ ഗുഹയിലാകെ തിക്കും തിരക്കുമായി ഞങ്ങള്‍ പകുതി വഴിവെച്ച് യാത്ര മതിയാക്കി പുറത്തു കടന്നു. അങ്ങിനെ കീഴടക്കപ്പെടാനാവാത്ത കോട്ട ഞങ്ങള്‍ക്കും കീഴടക്കാനായില്ല.    തിരിച്ച് താഴെ ഇറങ്ങി വന്നപ്പോള്‍ റോഡിനിരുവശവും പേരക്കക്കച്ചവടക്കാരുടെ  നിര നിരയായുള്ള സ്റ്റാളുകള്‍. ചെനച്ച് പഴുത്ത് പച്ച നിറത്തിലുള്ള പേരക്കകള്‍. നിങ്ങളെകൊതിപ്പിക്കാന്‍ അവ മുറിച്ച് ചുവപ്പു നിറം പുരട്ടി വെച്ചിരിക്കുന്നു. പലരും നാലും അഞ്ചും  കിലോ വീതം വാങ്ങി. ഹിന്ദിയില്‍ ഈ പഴത്തിന്റെ പേരായ  'അമൃതിനെ    അന്വര്‍ത്ഥമാക്കുന്ന സ്വാദ്.   പിന്നീട് രാജേട്ടന്‍ ഞങ്ങളെ നയിച്ചത് ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നെന്നറിയപ്പെടുന്ന ഘൃഷ്ണേശ്വര്‍ ശിവക്ഷേത്രത്തിലേക്കാണ്. മറാഠാ റാണിയായിരുന്ന 'റാണി അഹല്യാഭായ് ഹോള്‍ക്കര്‍' പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ്‍ ഈ ക്ഷേത്രം. പക്ഷെ അവിടെ ദര്‍ശനം നടത്തുവാനുള്ളവരുടെ നീണ്ട നിര കണ്ടപ്പോള്‍ ഇനിയും എല്ലോറപോലുള്ള പല സുപ്രധാന സ്ഥലങ്ങളും ബാക്കിയുള്ളതിനാല്‍ തല്‍ക്കാലം പുറമെ നിന്ന് ദര്‍ശനം നടത്തി ഞങ്ങള്‍ എല്ലോറ ഗുഹകളിലേക്ക് വണ്ടി വിട്ടു.&lt;/p&gt;&lt;br /&gt;&lt;p&gt; എല്ലോറഗുഹാ സമുച്ചയങ്ങളുടെ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ 12 മണിയോടെ എത്തിച്ചേര്‍ന്നു. 10രൂപ പ്രവേശന നികുതി(15 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം) നല്‍കി വേണം ഉള്ളിലേക്ക് കടക്കുവാന്‍. ഒഊറംഗബാദ് ചാലീസ്ഗാവ് പാതയില്‍ 30 കിലോമീറ്റര്‍ ദൂരത്തായി 'വേരുള്‍' എന്ന സ്ഥലത്താണ് എല്ലോറ ഗുഹാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഡക്കാന്‍ പ്ലേറ്റിലെ സഹ്യാദ്രി മലനിരകളിലുള്ള ചന്ദ്രഗിരി കുന്നുകളിലെ നീണ്ടുകിടക്കുന്ന പാറക്കെട്ടുകളിലാണ് എല്ലോറഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാറക്കല്ലിലെ ശില്‍പവൈദഗ്ദ്ധ്യത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളായ നൂറോളം ഗുഹകളുടെ ഒരു സമുച്ചയമാണവിടം. അവയില്‍ 34 ഗുഹകളാണ് പ്രസിദ്ധങ്ങളായവ. അക്കാലത്തെ ബുദ്ധ, ജൈന, ഹിന്ദു സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണങ്ങളാണവ. 1 മുതല്‍ 12 വരെ ബുദ്ധ ഗുഹകളും 13 മുതല്‍ 29 വരെ ഹിന്ദു ഗുഹകളും 30 മുതല്‍ 34 വരെ ജൈന ഗുഹകളുമാണ്. ഒന്നു  മുതല്‍ 10 വരെയുള്ള ഗുഹകള്‍ മഹിസ്മതിയിലെ 'കാലചൂരി'കളുടെ കാലത്തും ബാക്കിയുള്ളവ എഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടക്ക് ഇവിടം ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ രാജക്കന്മാരുടെ കാലത്തുമാണ് നിര്‍മ്മിച്ചതെന്ന് കരുതുന്നു.  . 15ം ഗുഹയിലെ മുഖമണ്ഡപത്തിലെ പിന്‍ചുമരില്‍ 'ദന്തിദുര്‍ഗ'ന്റെ(എ.ഡി. 753 57വരെ ഭരിച്ച)പേര്‍ കൊത്തിവെച്ചതും 16ം ഗുഹയിലെ 'കൃഷ്ണ ഒന്നാമനെ'(എ.ഡി. 757 83വരെ ഭരിച്ച) കുറിച്ചുള്ള പരാമര്‍ശവും മാത്രമാണ് ഇവക്ക് ഉപോദ്ബലകമായിട്ടുള്ള ഏക തെളിവുകള്‍.    ശ്രീ. തിരുനാരായണപുരത്ത് രാജന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒന്നാമത്തെ ഗുഹയെ ലക്ഷ്യമാക്കി നടന്നു. ഡിസം ബര്‍ മാസമായിട്ടും പൊതുവെ ശൈത്യത്തിന്റെ പിടിയിലമരുന്ന അൗറംഗാബാദിലും ഉച്ച സൂര്യന്‍ ജ്വലിച്ചു നിന്നു.  സൗജന്യമായി എല്ലാവര്‍ക്കും തൊപ്പി സംഘടിപ്പിച്ചു തന്ന കല്ലുവഴി ശശിയോട് അംഗങ്ങള്‍ മനസാ നന്ദി പറഞ്ഞു. വെള്ളം ചുമന്ന് നടന്ന ആമയൂര്‍ രമേഷിന്റെ ഭാരവും അംഗങ്ങള്‍ പലപ്പോഴായി കുറച്ചു കൊടുത്തു.     ഞങ്ങള്‍ ഒന്നാം നമ്പര്‍ ഗുഹയിലേക്ക് കാലെടുത്തു വെച്ചു. പാറക്കെട്ടുകള്‍ക്കുള്ളില്‍ പണിതീര്‍ത്തൊരു സൗധം. കടന്നു ചെല്ലുന്നത് പ്രകൃതി ശീതീകരിച്ച വിശാലമായൊരു ഹാളിലേക്കാണ്. ഹാളിന്റെ നാലുപുറവും ചുമരില്‍ നിന്നും നാലഞ്ചടി വിട്ട് നിറയെ കല്‍ത്തൂണുകള്‍. ചുമരിലും തൂണുകളിലും ബുദ്ധമതവുമായി ബന്ധപ്പെട്ട കൊത്തുപണികള്‍. പണ്ടുകാലത്ത് വേദപഠനത്തിനും മറ്റുമായി വിദേശികള്‍ക്ക് വന്ന് താമസിച്ചു പഠിക്കുവാനായി പണിതതെന്നു കരുതും വിധത്തില്‍ അവയില്‍ മുറികളുണ്ട്. ഹാളില്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വെച്ചെഴുതുവാനെന്ന വിധം പടികളും നിര്‍മ്മിച്ചിരിക്കുന്നു. ഗുഹാസമുച്ചയത്തിന്റെ പ്രവേശന കവാടം മുതല്‍ ഒന്നാം ഗുഹവരെ ഏകദേശം 10 മിനുട്ട് നടന്നെത്തിയതിന്റെ ക്ഷീണം തീര്‍ക്കുവാന്‍ പലരും അവിടെ ചമ്രം പടിഞ്ഞിരുന്ന് ഒരു വേള  വ്പിനൂറ്റാണ്ടുകള്‍ക്ക് പുറകിലോട്ട് സഞ്ചരിച്ചു.    ഗ്രൂപ് ക്യാപ്റ്റന്മാര്‍ രമേഷും ശശിയും വിസിലൂതി ഞങ്ങളെ രാജേട്ടന്റെ പുറകിലായി രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ ഓരോരോ ഗുഹകളിലൂടെ ആനയിച്ചു. ഓരോ ഗുഹകളിലും ഏറ്റവും അറ്റത്തായി ശ്രീകോവില്‍ പോലൊരു സ്ഥലവും അവിടെ  ബുദ്ധന്റെ വിവിധഭാവങ്ങളിലുള്ള പൂര്‍ണ്ണകായ പ്രതിമകളുമുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ കൊടുമുണ്ട അച്ചുവേട്ടന്‍ ഒരു വേള ഞങ്ങള്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലനായി മാറി. തന്റെ ബാല്യകുതൂഹലത്തില്‍ അച്ചുവേട്ടന്‍ അവിടെയുള്ള ബുദ്ധ പ്രതിമയുടെ മടിയിലില്‍ ഓടിക്കയറിയിരുന്ന് നഷ്ടപ്പെട്ട പിത്ര് വാല്‍സല്യത്തിന്റെ ഒര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ കൂട്ടത്തിലെ ബാലസമാജവും അച്ചുവേട്ടന്റെ കൂടെക്കൂടി.    നേരത്തെ സൂചിപ്പിച്ചതുപോലെ ബുദ്ധഗുഹകളിലെ പലതും ബുദ്ധ വിഹാരങ്ങള്‍ തന്നെയായിരുന്നു. പുറം കാഴ്ചയില്‍ പാറകളില്‍ കൊത്തിയെടുത്ത് നിര്‍മ്മിച്ച ബഹുനിലക്കെട്ടിടങ്ങളെയാണവ അനുസ്മരിപ്പിക്കുക. ഒരുവിധം എല്ലാ ഗുഹകളിലും  പഠനത്തിനും വിശ്രമത്തിനും ഭക്ഷണമൊരുക്കാനും  സൗകര്യമുള്ള മുറികളുണ്ട്.    ബുദ്ധഗുഹകളില്‍ ഏറ്റവും പ്രസിദ്ധമെന്നറിയപ്പെടുന്നത് പത്താമത്തെ ഗുഹയായ 'വിശ്വകര്‍മ്മ' ഗുഹയാണ്. ബഹുനിലകളിലായി നിര്‍മ്മിച്ച ഈ ഗുഹയിലെ നടുത്തള ഹാളില്‍ മുകള്‍ ഭാഗം വര്‍ത്തുളാകൃതിയില്‍ കൊത്തുപണികളാലലംകൃതമാണ്. ഹാളിനു നടുവിലായി ആസനസ്ഥനായി ഉപദേശം നലികുന്ന  ബുദ്ധന്റെ രൂപം വലിയൊരു മണ്ഡപത്തില്‍ കൊത്തി വെച്ചിരിക്കുന്നു.    13 മുതല്‍ 29 വരെയുള്ള ഗുഹകള്‍ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും ശില്‍പങ്ങളും കൊത്തുപണികളും കൊണ്ട് സമൃദ്ധമാണ്. ഇവയിലേറ്റവും പ്രധാനപ്പെട്ടവ 'ദശാവതാര' ഗുഹയെന്നറിയപ്പെടുന്ന 15ം നമ്പര്‍ ഗുഹയും 'കൈലാസ മന്ദിരം' സ്ഥിതിചെയ്യുന്ന 16ം നമ്പര്‍ ഗുഹയുമാണ്. ദശാവതാര കഥ ഒരു കാവ്യം പോലെ അവിടെ കൊത്തുപണികളില്‍ തീര്‍ത്തിരിക്കുന്നു. പതിനാറാം ഗുഹയിലെ ശിവക്ഷേത്രം നിങ്ങള്‍ക്ക് കാഴചയുടെ വിരുന്നു തന്നെ ഒരുക്കുന്നു. ബഹുനികളിലായി പണിത ഈ ശില്‍പവിരുന്ന് ഒരൊറ്റ പാറയിലാണ് കൊത്തിത്തീര്‍ത്തതെന്നറിയുമ്പോഴാണ് നാം വിസ്മയചകിതരാകുന്നത്. ബഹുനിലകളിലായാണ് എല്ലാ കൊത്തുപണികളും. രണ്ടുനിലകളിലായി പണിത പടവുകളിലൂടെ നിങ്ങള്‍ ചെന്നെത്തുന്നത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലാണ്. ചുറ്റമ്പലത്തിലെ ചുവരുകളില്‍  നാലുപുറവുമായി ഇരുനിലകളില്‍ വിവിധ ദേവീ ദേവന്മാരുടെ ശില്‍പങ്ങള്‍ തീര്‍ത്തിരിക്കുന്നു. ശ്രീകോവിലും മുഖമണ്ഡപവും അടങ്ങുന്ന ഭാഗവും ഇരുനിലകളിലായാണ് പണിതിട്ടുള്ളത്. അവിടെക്ക് പടവുകള്‍ കയറി വേണം പോകുവാന്‍. ശ്രീകോവിലിനുനാലു പുറവും ഗജമുഖങ്ങള്‍ കൊണ്ട് അലംകൃതമാണ്. അവയില്‍ പലതും സ്വയം നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നതാണ് ഖേദകരമായൊരു വസ്തുത. നന്ദിവിഗ്രഹം ഉള്ള മുഖമണ്ഡപത്തില്‍ നിന്നും ഉയര്‍ന്നാണ് ഭീമാകാരമായ ശിവലിംഗം പ്രതിഷിഠിച്ചിട്ടുള്ള ശ്രീകോവില്‍. വരുന്ന ടൂറിസ്റ്റുകള്‍ നടത്തുന്ന പൂജയും പ്രാര്‍ത്ഥനയുമല്ലാതെ വേറെ പൂജാവിധികളൊന്നും അവിടെഉണ്ടെന്നും തോന്നുന്നില്ല. ശിവ പാര്‍വ്വതിമാരുടെയും മിഥുനങ്ങളുടെയും വിവിധ ലീലാവിലാസങ്ങള്‍ അവിടെ ഉള്‍ച്ചുമരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു.    ഇത്രയും കണ്ടു തീര്‍ന്നപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു. 30 മുതല്‍ 34 വരെയുള്ള ജൈന പാരമ്പര്യത്തിന്റെയും ഫിലോസഫിയുടെയും ഉത്തമോദാഹരണങ്ങളായ  ജൈന ഗുഹകളിലേക്ക് ഞങ്ങള്‍ കയറിയില്ല. രാമനാഥേട്ടന്‍ ഭക്ഷണത്തിനുക്ഷണിച്ചപ്പോള്‍ എഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ ബുദ്ധിവൈഭവത്തെ പ്രണമിച്ചുകൊണ്ട് ഞങ്ങള്‍ മരത്തണലു തേടി മുന്നോട്ടു നീങ്ങി. പ്രവേശിച്ചു.  ഗുഹകള്‍ കാണാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനായി സമുച്ചയത്തിലേക്കുള്ള പ്രവേശന കവാടത്തിനരികിലായി പുല്‍ത്തകിടിയും മറ്റും ഒരുക്കിയിട്ടുണ്ട്. അത്തരമൊരു പുല്‍ത്തകിടിയില്‍ ഒരു വലിയ വൃക്ഷത്തണലില്‍ വട്ടമിട്ടിരുന്ന്  ഭക്ഷണം കഴിച്ചു. അന്നേദിവസം  ധനുമാസത്തിലെ തിരുവാതിരയായിരുന്നു. തിരുവാതിര നോല്‍മ്പുള്ള സ്ത്രീജനങ്ങള്‍ ശിവാരാധനക്കു ശേഷം ലഘുഭക്ഷണം കഴിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലായിരുന്നു.   ഭക്ഷണ ശേഷം ഏകദേശം 3 മണിയോടെ ഞങ്ങള്‍ എല്ലോറ ഗുഹകളോട് വിട പറഞ്ഞ് പാവങ്ങളുടെ താജ് മഹല്‍ എന്നറിയപ്പെടുന്ന 'ബിവി കാ മഖ്ബറ' കാണാനായി തിരിച്ചു.  &lt;/p&gt;&lt;p&gt;മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഒ അൗറംഗസേബിന്റെ പുത്രന്‍ അസം ഷാ തന്റെ അമ്മ, ദില്‍രസ് ബാനു ബീഗത്തിന്റെ(റബിയ ഉല്‍ ദുറാനി)  ഓര്‍മ്മക്കായി പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണിത്.    ദൂരക്കാഴ്ചയില്‍ മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന, 'ഡെക്കാനിലെ താജ്' എന്നും അറിയപ്പെടുന്ന ഈ ശവകുടീരം   ഒ ഊറംഗബാദ് പട്ടണത്തിനുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.   ദൂരക്കാഴ്ചയില്‍ താജ് മഹലിന്റെ തനിപ്പ്കര്‍പ്പായി തോന്നുമെങ്കിലും സൂക്ഷ നിരീക്ഷണത്തില്‍ ഇത് താജ് മഹലിന്റെ വില കുറഞ്ഞൊരു പതിപ്പാണെന്ന് വ്യക്തമാകും. താജിന്റെ വെല്ലുന്നൊരു കുടീരമായിരുന്നു ഉദ്ദേശിച്ചതെങ്കിലും   ആര്‍ക്കിടെക് ച്ചറിലും, ഉപയോഗിച്ച മാര്‍ബിളുകളിലും മറ്റു സാധന സാമഗ്രികളിലുമുള്ള ദാരിദ്ര്യം ഇതിനെ താജിന്റെ വെറുമൊരു പതിപ്പു മാത്രമാക്കി.    എ.ഡി 1651നും  1661നുമിടയില്‍ അറ്റാ ഉള്ള എന്ന ആര്‍ക്കിടെക്റ്റും ഹന്‍സ്പത് രാജ് എന്ന എന്‍ ജിനിയറും കൂടിയാണ് ഈ സൗധം പണിതതത്രെ. ഇതിലേക്കാവശ്യമായ മുഴുവന്‍ മാര്‍ബിളും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.     താജ്മഹലിനെപ്പോലെത്തന്നെ മുന്‍ ഭാഗത്തായി കുടീരത്തിന്റെ പ്രതിബിം ബക്കാഴ്ചയൊരുക്കുന്നൊരു നീണ്ട ജലാശയം ഒരുക്കിയിരിക്കുന്നു. അതിനിരുവശവുമായി ചെറിയൊരുദ്യാനവും അതിനിടയിലൂടെ നടപ്പാതയും.    നാലു കൂറ്റന്‍ മിനാരങ്ങള്‍ക്കു നടുവിലായാണ് കുടീരത്തിന്റെ പ്രധാന കെട്ടിടം. മുസ്ലിം പള്ളികളുടെ രൂപസാദൃശ്യമുള്ള മകുടം ചാര്‍ത്തിയ പ്രധാന കെട്ടിടം മാര്‍ബിള്‍ പതിച്ചതാണ്. കാലപ്പഴക്കം കൊണ്ട് പലയിടത്തും അവ അടര്‍ന്നു പോയിരിക്കുന്നു. കൂടാതെ മാര്‍ബിളിന്റെ നിറവും മങ്ങിത്തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ചെന്ന സമയത്ത് ആര്‍ക്കിയോളജി ഡിപ്പാര്‍ട്മെന്റ് ഒരു മിനാരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന യജ്ഞ്ഞത്തിലാണ്.     ക്രിസ്മസ് ദിവസമായതിനാല്‍ ധാരാളം സന്ദര്‍ശകരുള്ള ദിവസമായിരുന്നു. ഉള്ളില്‍ കടന്ന് കബറടക്കം നടത്തിയ കിണറുപോലുള്ള സ്ഥലം കാണുവാനും അവിടേക്ക് പൈസ വലിച്ചെറിയുവാനും തിരക്കുണ്ടായിരുന്നു. പുറത്ത് കടന്ന് കുറച്ചു നേരം പിന്‍ഭാഗത്തുള്ള മാര്‍ബിള്‍ പതിച്ച തറയിലിരുന്ന് വിശ്രമിച്ച ശേഷം തിരുനാരായണപുരത്ത് മോഹനേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അഒറംഗബാദ് ഷാരങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായി പുറപ്പെട്ടു.    അൗറംഗബാദ് പിഷാരടിമാരിലെ ജേഷ്ഠനായ ശ്രീ മോഹനന്റെ വീട്ട്ലേക്കായിരുന്നു ആദ്യം ഞങ്ങളെത്തിയത്. ചുമരിലെ ഫ്രെയിം ചെയ്തു വെച്ച തൃശൂര്‍ പൂരത്തിന്റെ വലിയ ഫോട്ടോയില്‍ പിഷാരോടി സമാജമെന്ന് ആലേഖനം ചെയ്തിരിക്കുന്നു. ഈ ചിത്രം എവിടെയോ കണ്ടു മറന്നതു പോലെ തോന്നുന്നെന്ന് മോഹനേട്ടനോട് പറഞ്ഞപ്പോള്‍, ഇത് വെബ് സൈറ്റില്‍ നിന്നും എടുത്ത് എന്‍ലാര്‍ജ് ചെയ്തതാണെന്ന് മോഹനേട്ടനറിയിച്ചു. അപ്പോഴാണ് അത് രണ്ടു കൊല്ലം മുമ്പ് ഞാന്‍ ഡിസൈന്‍ ചെയ്തതാണല്ലോ എന്ന് ഓര്‍മ്മ വന്നത്. മോഹനേട്ടനും കുടും ബവും 45 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന് ചായ സല്‍ക്കാരം നടത്തി. അദ്ദേഹത്തിന്റെ സഹോദരിയും സഹോദരന്മാരും അടുത്തു തന്നെ വെവ്വേറെ ഇടങ്ങളിലായി താമസിക്കുന്നു. പിന്നീട് തൊട്ടടുത്തുതന്നെ  താമസിക്കുന്ന സഹോദരി ഭര്‍ത്താവ് ശ്രീ പയ്യാലൂര്‍ പിഷാരത്ത് ഗോവിന്ദന്‍ കുട്ടിയുടെ വീട്ടിലേക്ക്  പോയി.  അവിടെ നിന്നും ശ്രീ രാജന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്.  അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ പയ്യാലൂര്‍ പിഷാരത്ത് അമ്മിണി പിഷാരസ്യാര്‍ ചിരിച്ചു കൊണ്ട് വഴിയില്‍ തന്നെനില്‍പ്പുണ്ടായിരുന്നു. ഗോവിന്ദന്‍ കുട്ടിയേട്ടന്റെയും രാജന്റെ ഭാര്യയുടെയും അമ്മയാണ് ശ്രീമതി അമ്മിണി പിഷാരസ്യാര്‍. ഇത്രയും ബന്ധുജനങ്ങളെ ഒരുമിച്ചു കണ്ടപ്പോള്‍ അവരുടെ മുഖത്ത് വിടര്‍ന്ന സന്തോഷം വിവരണാതീതമായിരുന്നു. ഓരോരുത്തരെയും ബന്ധങ്ങള്‍ പറഞ്ഞ് പരിചയപ്പെട്ട് അവര്‍ സൗഹൃദാന്തരീക്ഷം ഊഷ്മളമാക്കി. ശ്രീ മോഹനേട്ടനെയും സഹോദരന്മാരെയും കുടുബ സമേതം ഞങ്ങളുടെരാത്രിയിലെ തിരുവാതിര ആഘോഷത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങള്‍ ഒറംഗബാദ് അയ്യപ്പക്ഷേത്രത്തിലേക്ക് തിരിച്ചു. മു ബയ് ശാഖയുടെ  അൗറംഗബാദ് അയ്യപ്പക്ഷേത്രത്തിനു മുന്‍പിലായി സന്നിധാനത്തിലെ 18 പടികളെ അനുസ്മരിപ്പിക്കും വിധം 18 പടികള്‍ നിര്‍മ്മിച്ചിരിക്കുന്നു. പക്ഷെ റോഡില്‍ നിന്നും നോക്കിയാല്‍ പോലും ദര്‍ശനം നല്‍കും വിധം ഉയര്‍ന്നാണ് ശ്രീകോവിലും വിഗ്രഹവും സ്ഥിതി ചെയ്യുന്നത്. മലയാളികളടങ്ങുന്ന ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ രാജനാണ് ഭരണസമിതിയിലെ കാര്യദര്‍ശി. ദര്‍ശനം നടത്തി ഞങ്ങള്‍ തിരിച്ച് 9 മണിയോടെ വാസസ്ഥലത്തെത്തി.   അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഞങ്ങള്‍ക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കിത്തന്നിരുന്നത്. ഞങ്ങള്‍ ദര്‍ശനത്തിനെത്തിയ സമയം ശ്രീ രാജനും മണിയും ശാസ്താപ്രീതിക്കുള്ള വിഭവമൊരുക്കുന്ന തിരക്കിലായിരുന്നു.    ഭക്ഷണ ശേഷം അൗറംഗബാദ് പിഷാരടി കുടും ബാംഗ് ങ്ങളും കൂടെ ഞങ്ങള്‍ ടെറസ്സില്‍ തിരുവാതിര ആഘോഷിക്കുവാന്‍ ഒത്തു കൂടി.  ഞങ്ങളുടെ സംഘത്തിലെ കുട്ടികളും സ്ത്രീകളും കൈകൊട്ടിക്കളിയും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. തുടര്‍ന്ന് മും ബയ് ശാഖക്കു വേണ്ടി ഞങ്ങള്‍ പിഷാരോടി സമാജം പൂനക്കും, വിശിഷ്യ, അൗറംഗബാദിലെ പിഷാരോടി കുടും ബാംഗങ്ങള്‍ക്കും സമുചിതമായി നന്ദി രേഖപ്പെടുത്തി.   യാതൊരു പരിചയവുമില്ലാത്ത ഒരു നഗരത്തിലേക്ക് ഒരു സംഘത്തേയും കൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ആശങ്കകള്‍ ഏറെയായിരുന്നു. പക്ഷെ അൗറംഗബാദിലെ പിഷാരോടി കുടും ബാംഗങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ അത്തരം ആശങ്കകള്‍ക്ക് യാതൊരു സ്ഥാനവുമില്ലാതാക്കി.  ഞങ്ങള്‍ക്ക് യാതൊരു അസൊകര്യവുമുണ്ടാക്കാത്ത  വിധം ഏതൊരു കാര്യവും അവരുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നിരുന്നത് എന്നു പറഞ്ഞാല്‍ അവരുടെ ആതിഥ്യമര്യാദയെപ്പറ്റി മനസ്സിലായിരിക്കുമല്ലോ.    ശ്രീമതി പയ്യാലൂര്‍പിഷാരത്ത് അമ്മിണി പിഷാരസ്യാരും കുടും ബംഗങ്ങളും സംഘത്തോടൊപ്പം    അടുത്ത ദിവസം അജന്താ ഗുഹകളായിരുന്നു ഞങ്ങളുടേ ലക്ഷ്യം. ശ്രീ ഗോവിന്ദന്‍ കുട്ടിയായിരുന്നു ഞങ്ങളുടെ അജന്തയിലേക്കുള്ള ഗൈഡ്. രാവിലെ 7 മണിക്ക് പുറപ്പെടേണ്ടതിനാലും തിരിച്ച് അൗറംഗബാദ് നഗരത്തിലേക്ക് വരാത്തതിനാലും ഞങ്ങള്‍ അൗറംഗബാദിലെ മറ്റു കുടും ബാംഗങ്ങളോട്  യാത്ര പറഞ്ഞ് കിടപ്പിനു വട്ടം കൂട്ടി.    &lt;/p&gt;&lt;br /&gt;&lt;p&gt;പിറ്റെ ദിവസം രാവിലെ രാവിലെ 3 മണിക്ക് തന്നെ ഉണര്‍ന്ന് സംഘാംഗങ്ങള്‍ 6മണിയോടെ യാത്രക്ക് തയ്യാറായി. 80വയസ്സുകാരന്‍ അച്ചുവേട്ടനായിരുന്നു പ്രസരിപ്പോടെ എന്തിനും മുന്‍പിലെന്നത് ഞങ്ങള്‍ക്കും പ്രചോദനമായി.    6 1/2 മണിയായിട്ട്യും അന്നത്തെ ഗൈഡ് ശ്രീ ഗോവിന്ദന്‍ കുട്ടിയേട്ടനെ കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മോഹനേട്ടന്റെ ഫോണ്‍ വന്നു. കുട്ടിയേട്ടനു പനിയാണ്, എന്തു ചെയ്യണം എന്നു ചോദിച്ച്. സാരമില്ല, അജന്തയിലേക്കുള്ള വഴി ഞങ്ങളുടെ ഡ്രൈവര്‍ക്കറിയാം എന്നും, ബാക്കി കാര്യങ്ങള്‍ ഞങ്ങളുടെ സാരഥികള്‍ സ്വയം നോക്കിക്കൊള്ളുമെന്നും പറഞ്ഞ് ഇതു വരെയുള്ള എല്ലാ സൗകര്യങ്ങള്‍ക്കും ഒരിക്കല്‍ കൂടെ ഫോണിലൂടെ നന്ദി പറഞ്ഞ്  ഞങ്ങള്‍ അജന്തയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.  ഇരു വശവും പരുത്തി, കരിമ്പ്, ചോളം, ജവാര്‍  തുടങ്ങിയ വിളകളാല്‍ സമൃദ്ധമായ  ജല്‍ഗാവ് റോഡിലൂടെ കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര. നാരായണീയ പാരായണം, ഭജന, അന്താക്ഷരി എന്നിങ്ങനെ ബസിനുള്ളിലെ അന്തരീക്ഷം മാറി മറിഞ്ഞു കൊണ്ടിരുന്നു. അതിനിടയിലേക്ക് മോഹനേട്ടന്റെ ഫോണ്‍ എത്തിയപ്പോള്‍ അന്തരീക്ഷം വീണ്ടും മാറി.  മോഹനേട്ടനും  ഗോവിന്ദന്‍ കുട്ടിയേട്ടനും  രാവിലെ ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് സ്കൂട്ടറില്‍  വരും വഴി ഒരു ലോറിയുമായി കൂട്ടിയിടിച്ച് ഒരപകടം പറ്റുകയും ഗോവിന്ദന്‍ കുട്ടിയേട്ടന്റെ കാലിലെ എല്ല് പൊട്ടുകയും ചെയ്തുവത്രെ. രാവിലെ ഞങ്ങള്‍ യാത്ര തിരിക്കുന്ന സമയത്ത് ഇക്കാര്യം പറഞ്ഞ് ഞങ്ങളെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഒരു ചെറിയ നുണ പറഞ്ഞതായിരുന്നത്രെ. ഞങ്ങളെ സഹായിക്കാനായി പുറപ്പെട്ടൊരാള്‍ക്ക് ഇത്തരമൊരു അപകടം പറ്റിയത് ഞങ്ങളെയാകെ വിഷമത്തിലാക്കി. ചെറിയൊരപകടം മാത്രമേ പറ്റിയിട്ടുള്ളു,വിഷമിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് മോഹനേട്ടന്‍ ആശ്വസിപ്പിച്ച്പ്പോഴും ഞങ്ങളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. (പിന്നീട് വിശദമായ പരിശോധനയില്‍ കാലില്‍ ഒരു തലനാരിഴ പൊട്ടല്‍ വന്നതു കാരണം 2 മാസം അനങ്ങാന്‍ പറ്റാതെ വിശ്രമിക്കേണ്ടി വന്നു അദ്ദേഹത്തിന്).    9മണിയോടെ ഞങ്ങള്‍ അജന്തയുടെ ബേസ് കാമ്പിലെത്തി. ബസ് അവിടെ പാര്‍ക്ക് ചെയ്ത് മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ സി എന്‍ ജി ബസില്‍ വേണം 10 കിലോമീറ്റര്‍ സഞ്ചരിച്ച് ഗുഹാ സമുച്ചയത്തിനടുത്താന്‍. അന്തരീക്ഷ മലിനീകരണത്താല്‍ ഗുഹാചിത്രങ്ങള്‍ നശിക്കാതിരിക്കാനാണ്  ഈ മുന്‍ കരുതല്‍. ഒരു കാലത്ത് അജന്താ ഗുഹകളില്‍ മുഴുവന്‍ ചിത്രങ്ങളുണ്ടായിരുന്നത്രെ. ഇപ്പോഴവ ചുരുങ്ങി 1, 2, 9, 10, 16, 17 എന്നീ ഗുഹകളില്‍ മാത്രമാണ് ചിത്രങ്ങള്‍ അവശേഷിച്ചിട്ടുള്ളത്.    ബസ്സിറങ്ങി ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച വിശ്വോത്തരശില്‍പചിത്രകലാകേന്ദ്രത്തെ കാണുവാനായി ഞങ്ങള്‍ മലകയറിത്തുടങ്ങി. വലിയൊരു കയറ്റം കയറി നാം എത്തുക ഒരു വശത്ത് പാറക്കെട്ടുകളും മറുവശത്ത് മലനിരയും നടുവിലായി കാട്ടാറുമൊഴുകുന്നൊരു പ്രകൃതിദൃശ്യത്തിലേക്കാണ്. താപ്തി നദിയുടെ കൈവഴിയായ 'വാഗര്‍' ആണ് പ്രസ്തുത കാട്ടാറ്. അവിടെ നിന്നും മുമ്പോട്ടു നോക്കിയാല്‍ നീണ്ട പാറക്കെട്ടുകളുടെ വശത്തായി പണിത അജന്താഗുഹകളുടെ ദൂരക്കാഴ്ച. ടിക്കറ്റെടുത്ത് മുന്നോട്ടുനീങ്ങി ഗുഹാസമുച്ചയത്തിന്റെ പ്രവേശനകവാടം കടന്ന് നാമെത്തുക ഒന്നാം നമ്പര്‍ ഗുഹക്കു മുമ്പിലാണ്. വെക്കേഷന്‍ സമയമായതിനാല്‍ അവിടെയും തിരക്കായിരുന്നു.    അജന്തയിലെ ഗുഹകള്‍ ഗുഹാക്ഷേത്രങ്ങളാണ്. ഇവയില്‍ 25 എണ്ണം വിഹാരങ്ങളും 4 എണ്ണം ചൈത്യങ്ങളുമാണ്. ബി.സി. രണ്ടാം ശതകം മുതല്‍ ഏഴാം ശതകം വരെയുള്ള ദീര്‍ഘമായൊരു കാലയളവിലാണ് ഈ ഗുഹാക്ഷേത്രങ്ങളുടെ നിര്‍മ്മാണം നടന്നിട്ടുള്ളത്. പര്‍വ്വതങ്ങളുടെ വശങ്ങളിലെ പാറക്കെട്ടുകള്‍ തുരന്നാണ് ഈ ഗുഹാക്ഷേത്രങ്ങള്‍ പണിതിട്ടുള്ളത്. ചൈത്യങ്ങള്‍(ചാപ്പല്‍)ക്രൈസ്തവ പ്രാര്‍ത്ഥനാലയങ്ങളോട് സാമൃമുള്ളവയാണ്. വിഹാരങ്ങളാകട്ടെ മദ്ധ്യഭാഗത്ത് വിശാലമായൊരു ഹാളും വശങ്ങളിലായി ബുദ്ധസന്യാസിമാര്‍ക്ക് താമസിക്കുവാനായുള്ള അറകളും ചേര്‍ന്നുള്ളവയാണ്. കൂടാതെ അവയിലെല്ലാം ബുദ്ധന്റെ പ്രതിമയോടുകൂടിയ ഒരു പ്രാര്‍ത്ഥനാലയവും ഉണ്ട്. പാറക്കെട്ടുകള്‍ക്കുള്ളിലെ ഈ സൗധങ്ങളുടെ ശില്‍പവദഗ്ദ്ധ്യത്തിന് അന്നു കാലത്തെ ശില്‍പികളെ നാം പ്രണമിക്കുക തന്നെ വേണം. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ് ഈ ഗുഹകളില്‍ കാണുന്ന മിക്ക സ്തൂപങ്ങളും. കൂടാതെ പ്രവേശനദ്വാരങ്ങളുടെ ഇരുവശവുമായി മിഥുങ്ങളുടെ രൂപങ്ങളും കൊത്തിവെച്ചിരിക്കുന്നുണ്ട്.    അനേകം നൂറ്റാണ്ടുകളുകളായി വിസ്മരിക്കപ്പെട്ട ഈ ഗുഹാസമുച്ചയത്തെ നവയുഗജനതക്കുമുമ്പില്‍ അനാവരണം ചെയ്തത് 1817ല്‍ ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് സൈനിക സംഘമാണ്. ചില സൈനിക പര്യടനങ്ങള്‍ക്കിടയില്‍ വാഗര്‍ നദിക്കരയിലുള്ള ഈ ഗുഹാക്ഷേത്രങ്ങളും അവയിലെ നിറം മങ്ങിത്തുടങ്ങിയ ചിത്രങ്ങളും അവര്‍ കണ്ടെത്തുകയും പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പല ചിത്രകാരന്മാരും ഈ ചിത്രങ്ങള്‍ പകര്‍ത്തുകയും ലോകജനതക്കു മുമ്പില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതോടെയാണ് അജന്ത വിജ്ഞ്ഞാനകുതുകികള്‍ക്കും കലാപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായി മാറിയത്.   ഗുഹകളിലെ ചിത്രങ്ങള്‍ പലതും ഹാളുകളിലെ ഭിത്തികളിലും തൂണുകളിലും മുകള്‍ഭാഗത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അവയില്‍ മിക്കവയും നിറം മങ്ങിയോ അടര്‍ന്നു വീണോ നശിക്കുകയും ചെയ്തിരിക്കുന്നു. ആദ്യകാലത്ത് എല്ലാ ഗുഹകളിലും ചിത്രങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് വളരെ കുറച്ച് ഗുഹകളില്‍ മത്രമേ അവ അവശേഷിച്ചിട്ടുള്ളു. ഫ്രെസ്കോ(fresco)ശൈലിയില്‍ രചിക്കപ്പെട്ട ചിത്രങ്ങള്‍ ബുദ്ധന്റെ ജീവിതം, പൂര്‍വ്വ ജന്മകഥകള്‍(ജാതകകഥകള്‍)തുടങ്ങി അന്നത്തെ ജീവിതത്തിന്റെ യഥാതഥ ചിത്രം നമുക്കുനല്‍കുന്നു. ഒരു ചിത്രകലാ നിരീക്ഷകന് അങ്ങേയറ്റം സൂക്ഷ്മതയോടെ നോക്കിക്കാണേണ്ട ഇവയെല്ലാം ഞങ്ങള്‍ ഓടി നടന്ന് കണ്ടു പോരുകയായിരുന്നു.       ചിത്രശില്‍പകലാ ഘടകങ്ങളായ ഷഡംഗങ്ങള്‍(   എന്നിവ സമജ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്ന അജന്താചിത്രങ്ങള്‍ ടെം പറാ എന്ന സാങ്കേതിക മാധ്യമത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ചായങ്ങള്‍ ഇവയാണ്.    ധാതുരാഗം(red ochre), കുങ്കുമം, ഹരിതാലം(yellow ochre), കടും നീലം(lapis lazuli), കറുപ്പ്(വിളക്കു കരി) എന്നിവയാണ് ഈ സങ്കേതത്തിലുപയോഗിച്ചിരിക്കുന്ന ചായങ്ങള്‍. ഈ വിദ്യയില്‍ ആദ്യം പാറയുടെ പ്രതലങ്ങള്‍ വൃത്തിയാക്കി ഉമിയും പൊടിച്ച വൈക്കോലും കൂട്ടിക്കുഴച്ച കളിമണ്ണു പൂശുന്നു. അവ ഉണങ്ങിക്കഴിഞ്ഞാല്‍ അവക്കുമേല്‍ കുമ്മായം പൂശി മിനുസപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ വരക്കുന്നു.  പിന്നീട് ആവശ്യമായ ചായങ്ങള്‍ കലര്‍ത്തി കുത്തുകള്‍ കൊണ്ടും വരകള്‍ കൊണ്ടും നിഴലിന്റെയും വെളിച്ചത്തിന്റെയും അനുഭൂതികള്‍ സൃഷ്ടിക്കുന്നു.     ഏകദേശം 12 മണിയോടെ ഞങ്ങള്‍ ഗുഹാപ്രദക്ഷിണം അവസാനിപ്പിച്ച് പാറക്കെട്ടുകളില്‍ കടഞ്ഞെടുത്ത അമൂര്‍ത്ത ശില്‍പങ്ങളോട് വിടപറഞ്ഞ്  തിരിച്ചിറങ്ങിത്തുടങ്ങി. തിരിച്ച് ബേസ് ക്യാമ്പിലെത്തി ഉച്ചഭക്ഷണം കഴിച്ച് 1 മണിയോടെ ഷിര്‍ഡി ലക്ഷ്യമാക്കി വണ്ടി വിട്ടു. &lt;/p&gt;&lt;br /&gt;&lt;p&gt;6 1/2 മണിക്കൂര്‍ നീണ്ട യാത്രക്കുശേഷം ഞങ്ങള്‍ ഷിര്‍ഡി നഗരത്തിലെത്തി. ആദ്യ ദിവസം തിരക്കു കാരണം നടക്കാതെ പോയ ദര്‍ശനം അന്ന് വെറും അര മണിക്കൂര്‍ കൊണ്ട് നടന്നു. സായി ബാബ പുതിയ സ്വര്‍ണ്ണ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം.    ഷിര്‍ഡി സായി ബാബ ആരാണെന്നോ, സ്വദേശം എവിടെയാണെന്നോ ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം മുസ്ലിം ആണെന്നും  അല്ല ഹിന്ദു ആണെന്നും വാദമുണ്ട്. അദ്ദേഹത്തിന് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതിരുന്നിട്ടും  ഗീതയിലെ സാരോപദേശങ്ങള്‍ നല്‍കുമായിരുന്നത്രെ. സാധാരണക്കാരനില്‍ സാധാരനക്കാരനായി ജീവിച്ച ബാബ വലിയൊരു ഭക്ത സമൂഹത്തെ സൃഷ്ടിച്ചാണ് 1918ല്‍ സമാധിയായത്. ഇന്ന് മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കുന്നൊരു ക്ഷേത്രമാണ് സായിമന്ദിരം.    8 മണിയോടെ രണ്ടു വരികളിലായി  ക്ഷേത്രത്തിനു പുറത്തു കടന്ന ഞങ്ങള്‍ രണ്ഗ്രൂപ്പുകളായി വഴിപിരിഞ്ഞു. രണ്ടു കൂട്ടരും പരസ്പരം തിരഞ്ഞു നടന്നു.  ഒടുവില്‍ 9മണിയോടെ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി.    അത്താഴത്തിനു ശേഷം ഏകദേശം10 മണിയോടെ ഞങ്ങള്‍ മുംബയിലേക്ക് തിരിച്ചു. സുദീര്‍ഘമായൊരു യാത്രയുടെ ആലസ്യം പേറി വണ്ടിയില്‍ കയറി എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു. 26നു രാവിലെ 3 മണിയോടെ ഞങ്ങളുടെ സംഘം തിരിച്ച് ഡോംബിവിലിയിലെത്തിയപ്പോള്‍ മറ്റൊരു  സാര്‍ത്ഥകമായ യാത്രയില്‍ നിന്നും ലഭിച്ച   ഉന്മേഷം അംഗങ്ങളുടെ മുഖത്ത് നിഴലിച്ചത് സംഘാടകര്‍ക്കും സാരഥികള്‍ക്കും ഇനിയുമുള്ള യാത്രകള്‍ക്കുള്ള ത്വരകമായി ഭവിക്കുമെന്ന് നമുക്കാശിക്കാം.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-7139072851080760515?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/7139072851080760515/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=7139072851080760515' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/7139072851080760515'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/7139072851080760515'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2009/03/blog-post.html' title='ആയിരം അജന്താ ചിത്രങ്ങള്‍ തേടി...'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-5094103798515249693</id><published>2007-11-18T20:13:00.000+05:30</published><updated>2007-11-21T12:03:30.219+05:30</updated><title type='text'>റിയാലിറ്റി ഷോ</title><content type='html'>പുതിയൊരു റിയാലിറ്റി ഷോയുടെ ഒരുക്കങ്ങളിലാണ് ഞങ്ങളുടെ കമ്പനി. സ്ഥിരം നമ്പറുകളായ 'അവിഹിത' Daily Soap വിട്ട് ജനശ്രദ്ധ നേടാനും അതുവഴി TRP(Television Rating Point)ഉം അതിലൂടെ കൂടുതല്‍ പരസ്യവരുമാനവും, SMS എന്ന പുതിയ പശുവിനെ കറന്ന് കമ്പനിയുടെ bottom line കൂട്ടാനും ഉള്ള വിദ്യകളില്‍ ഞങ്ങളും പുറകിലാവരുതല്ലോ.&lt;br /&gt;&lt;br /&gt;അതിനു വേണ്ടിയുള്ള ക്രിയേറ്റീവ് ചര്‍ച്ചകളില്‍ പ്രൊഡക്ഷന്‍ ടീം ഒന്നിച്ചിരുന്നൊരു ചര്‍ച്ച നടത്തി. പുതിയ ഐഡിയക്കായ് ഓരോരുത്തരോടും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍... സങ്കോചത്തോടെ ഞാന്‍ ചോദിച്ചു. നമുക്കൊരു അവിഹിത റിയാലിറ്റി ഷോ ആയാലോ?&lt;br /&gt;&lt;br /&gt;അവിഹിത റിയാലിറ്റി ഷോയോ? ക്രിയേറ്റീവ് ഹെഡ് മിസ് ഹെഡ് വെയ്റ്റ് പുഛത്തോടെ എന്നെ നോക്കി॥ അവളെ വെറുപ്പിക്കാന്‍ വയ്യാത്ത ടീം അംഗങ്ങളും അതേറ്റു പിടിച്ചു। പക്ഷെ, ബിസിനസ് ഹെഡ് അഹൂജ കൗതുകത്തോടെ എന്നോട് ചോദിച്ചു. യെസ്, ടെല്‍ മി രാഹുല്‍॥ വാട്ട് ീസ് ദാറ്റ്?&lt;br /&gt;&lt;br /&gt;സ്വല്‍പ്പം സങ്കോചത്തോടെ ഞാന്‍ പറഞ്ഞു, ഏതു ഭാഷയിലായാലും ശരി, ഇന്ന് വിജയക്കുതിപ്പ് നടത്തുന്ന Daily Soapകളിലെ തീം ഒന്നു മാത്രമാണല്ലോ, അവിഹിതം. ജനങ്ങള്‍ക്ക് മടുക്കാത്ത ഒരേ ഒരു സബ്ജക്റ്റ് അതാണെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;'Yes that's a thrilling idea, please develop a good show on this and show me'... അഹൂജ ക്രിയേറ്റീവ് ടീമിനോട് ആജ്ഞ്ഞാപിച്ചു.&lt;br /&gt;&lt;br /&gt;... ക്രിയേറ്റീവ് ടീം കാച്ചിക്കുറുക്കിയെടുത്ത 'അവിഹിത റിയാലിറ്റി ഷോ' അഹൂജയും ചാനലും അപ്രൂവ് ചെയ്തു.ലോണാവാലയിലെ ഒരു പൂട്ടിക്കിടന്ന ഫാക്ടറി വാടകക്കെട്ത്ത് ഞങ്ങള്‍ സെറ്റ് പണി തുടങ്ങിക്കഴിഞ്ഞു.. പങ്കെടുക്കുന്ന contstantsനു മുഴുവന്‍ താമസിക്കാനുള്ള സ്ഥലം കൂടി സെറ്റിന്റെ ഭാഗമാണ്. അവരുടെ ഓരോ ചലങ്ങളും camera ഒപ്പിയെടുക്കും. ഒരു real reality show ആണ് ഞങ്ങള്‍ ഒരുക്കുന്നത്.&lt;br /&gt;&lt;br /&gt;അതിന്റെ കണക്കുകളുമായി പ്രൊഡക്ഷന്‍ മാനേജരുമായി മല്ലിടുന്ന ദിവസങ്ങള്‍. അതിനിടയില്‍ audition എന്ന recruitment പരിപാടി. അതിനിടയില്‍ suppliersന്റെ ചെക്കിനുള്ള ഫോണ്‍ കോളുകള്‍. ഇതൊക്കെ കഴിഞ്ഞ് വന്നാല്‍ സ്ഥിരം പണികള്‍ പിന്നെയും ബാക്കി. അതൊക്കെ തീര്‍ത്ത് കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോഴേക്കും മണി 10 കഴിഞ്ഞിരിക്കും. ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു മാസമേ ആവുന്നുള്ളു. എല്ലാവരുമായി പരിചയപ്പെട്ടു വരുന്നേയുള്ളു.&lt;br /&gt;&lt;br /&gt;അന്ന്, മീഡിയ ബയിംഗില്‍ ജോലി ചെയ്യുന്ന സൂരജിന്റെ ഭാര്യ വന്നപ്പോഴാണ് സമയം 7 1/2 ആയെന്ന് ഞാനറിഞ്ഞത്. അവള്‍ എന്നും വൈകീട്ട് കൃത്യം ഏഴര മണിക്ക് ഓഫീസിലെത്തും. ഇനിയും ചുരുങ്ങിയത് ഒരു രണ്ടു മണിക്കൂറിന്റെ പണിയുണ്ട്.ഒരു ചായകുടിക്കാനായി ഞാന്‍ കാന്റീനിലേക്ക് ചെന്നു. ചായക്കും ഒരു പ്ലെയ്റ്റ് സമോസക്കും ഓര്‍ഡര്‍ കൊടുത്ത് ഇരിക്കുമ്പോഴേക്കും സൂരജും ഭാര്യയും കൂടി എത്തി. അവര്‍ അപ്പുറത്തെ ടേബിളിലിരുന്നു, എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു.&lt;br /&gt;&lt;br /&gt;സൂരജിന്റെ കുട്ടിക്ക് ഒന്നര വയസ്സ് പ്രായമേ ഉള്ളു. കമ്പ്യൂട്ടറിലെ ഡെസ്ക്ടോപിലിലെ ഫോട്ടോയില്‍ അവള്‍ ക്യൂട്ട് ആണ്. തുടുത്ത കവിളുകളും, ചുരുണ്ട മുടിയുമുള്ള അവളെ ഞാനെപ്പോഴും കൗതുകത്തോടേ നോക്കാറുണ്ട്. ഓമനത്വം നിറഞ്ഞുനില്‍ക്കുന്ന അവളെക്കാണാന്‍ കൊതിയോടെ ഓടിപ്പോവാതെ ഇവളെന്താണ് ഇവന്റെ പിന്നാലെ രാത്രി 9ഉം 10ഉം വരെ ഇവിടെ ഇരുന്ന് സൊള്ളുന്നതെന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെങ്കിലും നേരിട്ട് ചോദിച്ചിട്ടില്ല. 'How is your baby?' എന്നും മറ്റും പരോക്ഷമായി ചോദിക്കാറുള്ളപ്പോള്‍ 'She is fine' എന്ന് ചിരിച്ചു കൊണ്ടവള്‍ ഉത്തരവും തരാറുണ്ട്.&lt;br /&gt;&lt;br /&gt;എന്റെ രണ്ടാമത്തെ മകന്‍ അഖിലിനും രണ്ടു വയസ്സാവുന്നതേയുള്ളു. ഇപ്പോഴും രാത്രി വീട്ടിലെത്തുമ്പോള്‍ അവന്‍ അമ്മയുടെ അമ്മിഞ്ഞയില്‍ തൂങ്ങിക്കിടക്കുകയാവും. ഇവളുടെ മോള്‍ മുലകുടി മാറ്റിയിരിക്കുമോ. ജോലിക്കാരായ അമ്മമാരുടെ കുട്ടികളെ കുപ്പിപ്പാലിലേക്ക് വഴിതിരിക്കുകയല്ലാതെ വേറെന്തു വഴിയെന്നും ഞാന്‍ ചിന്തിച്ചു. അഥവാ മുലകുടി മാറിയെന്നാലും വൈകുന്നേരം വരെ കുട്ടിയെക്കാണാതെ ഇരിക്കുന്ന ഏതൊരമ്മയും ഓടി വീട്ടിലെത്താനല്ലെ ശ്രമിക്കുക. ചിലപ്പോള്‍ കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ കുട്ടി പിറന്നതിനാല്‍ തന്റെ വൈവാഹിക ജീവിതം വേണ്ട പോലെ ആസ്വദിക്കാനായില്ലായിരിക്കാം. അതാവാം ചിലപ്പോള്‍, കുട്ടിയെ മറന്നും ഇവരിങ്ങനെ ഇണക്കിളികളായി നടക്കുന്നത്. നഗരത്തിലെ സാൗകര്യങ്ങളില്ലാത്ത വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന നവദമ്പതികള്‍ പാര്‍ക്കിലും മറ്റും ചെന്നിരുന്ന് സ്വകാര്യത അനുഭവിക്കാറുണ്ടെന്ന് വായിച്ചിട്ടുണ്ട്, ചിലപ്പോള്‍ കണ്ടിട്ടുമുണ്ട്. അങ്ങിനെയുമാവാം.&lt;br /&gt;&lt;br /&gt;ഒരു ഒമ്പതു മണിയായാല്‍ ദേവി വിളിക്കും. ഓഫീസില്‍ നിന്നും ഇറങ്ങിയോ എന്നറിയാന്‍. 'എന്താ ഇന്ന് ഇങ്ങോട്ടൊന്നും ഇല്ലേ?' എന്ന സ്ഥിരം ചോദ്യം. താക്കോലെടുക്കാന്‍ മറന്നിട്ടില്ലല്ലോ എന്ന അന്വേഷണവും. രണ്ടു മണിക്കൂര്‍ ട്രെയിന്‍ യാത്രയും കഴിഞ്ഞ് 12 മണിക്കെത്തുമ്പോള്‍ കുട്ടിയ ഉണര്‍ത്താതെ വീട്ടില്‍ കയറാന്‍ എന്നും താക്കോല്‍ കരുതാറുണ്ട്.&lt;br /&gt;&lt;br /&gt;സൂരജ് ഇരിക്കുന്നത് എന്റ് സീറ്റിന്റെ എതിര്‍ വശത്താണ്. വൈകുന്നേരം എത്തിയാല്‍ തീറ്റയും കുടിയും സൊള്ളലും കഴിഞ്ഞ് ഒരു പത്തുമണിയോടെ ബൈക്കില്‍ രണ്ടുപേരും കൂടെ കെട്ടിപ്പിടിച്ച് ഉല്ലാസത്തോടെ യാത്രയാവും. പോകുന്ന വഴിക്ക് കണ്ടാല്‍ ഞാനവര്‍ക്ക് 'ഗുഡ്നൈറ്റും' 'സ്വീറ്റ് ഡ്രീംസും' നല്‍കാനും മറക്കാറില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം സൂരജ് ഓഫീസില്‍ വന്നില്ല. അവന്റെ HODയോടു ചോദിച്ചപ്പോള്‍ അന്നു ലീവിലാണെന്നറിഞ്ഞു. എനിക്കാണെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അവന്റെ കയ്യില്‍ നിന്നും ഒരു കാര്യം അത്യാവശ്യമായി അറിയുകയും വേണം. അവന്റെ സെല്‍ഫോണില്‍ വിളിച്ചപ്പോള്‍ Out of Range മെസ്സേജ്. ഒടുവില്‍ തപ്പിപിടിച്ച് വീട്ടിലെ നമ്പര്‍ കണ്ടെത്തി, വിളിച്ചു. വിളിച്ചപ്പോള്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ 'ഹലോ' എന്ന് സൂജരിന്റെ ഭാര്യയുടെ കിളിമൊഴി. 'Hello, Nimmi, can I speak to Sooraj? This is Rahul... എന്ന എന്റെ ചോദ്യത്തിനുത്തരം തരാതെ അവള്‍ ഫോണ്‍ താഴെ വെച്ചു.&lt;br /&gt;&lt;br /&gt;ഒരു നിമിഷം, എന്തു പറ്റിയെന്നാലോചിക്കുമ്പോഴേക്കും റെസീവറിന്റെ അങ്ങേത്തലക്കല്‍ നിന്നും ഞാനൊരാക്രോശം കേട്ടു. How did he call me by that bitch's name?... പിന്നെ കന്നടയില്‍ നീണ്ടൊരു ശകാര വര്‍ഷവും...&lt;br /&gt;&lt;br /&gt;എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി. എനിക്ക് ഫോണ്‍ നമ്പറെങ്ങാനും തെറ്റിയോ? പിന്നെ, കട്ടു ചെയ്യാതെ അങ്ങേത്തലക്കല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ ചെവി കൂര്‍പ്പിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സൂരജ് ലൈനില്‍ വന്നു. ' Hello Rahul, Sorry, my daughter is not well, that's why I did not come. Yes, tell me, what do you want?'&lt;br /&gt;&lt;br /&gt;അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഒന്നും ഞാന്‍ കേട്ടിട്ടില്ലെന്ന മട്ടിലാണ് സൂരജ് എന്നോട് സംസാരിക്കുന്നത്. ഞാനും ഒന്നും അറിഞ്ഞതായി നടിക്കാതെ ഓഫീസ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് വൈകീട്ട് audition ന്റെ കണക്കുകള്‍ തീര്‍ത്ത് ഞാന്‍ ഓഫീസിലെത്തിയപ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. സൂരജ് ഓഫീസിലുണ്ട്. ഞാനെന്തെങ്കിലും മനസ്സിലാക്കിയെന്ന ഭാവം ഒട്ടുമില്ലാതെ അവന്‍ പെരുമാറി, തിരിച്ച് ഞാനും. എങ്കിലും ഇടക്കിടെ ഞാന്‍ ഓട്ടക്കണ്ണിട്ട് അവനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഏഴു മണിയായപ്പോള്‍ തന്റെ സെല്‍ ഫോണ്‍ തുറന്ന് സിം കാര്‍ഡ് പതുക്കെ പുറത്തെടുത്തു. പിന്നെ പേഴ്സ് തുറന്ന് അതിന്റെ കള്ളറയില്‍ നിന്നും മറ്റൊരു സിം കാര്‍ഡ് എടുത്ത് അതിലിട്ടു. അന്നു വൈകുന്നേരവും മുടങ്ങാതെ നിമ്മിയെത്തി. അവര്‍ തങ്ങളുടെ reality show എന്നത്തേയും പോലെ തുടര്‍ന്നു. പക്ഷെ അന്ന് ഞാനവളോട് 'how is your baby?' എന്ന് ചോദിച്ചില്ല. ആ ഇണക്കിളികള്‍ എന്നത്തേതും പോലെ 9 മണിയായപ്പോള്‍ ബൈക്കില്‍ കയറി പറന്നുപോയി.&lt;br /&gt;&lt;br /&gt;എന്റെ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു. അങ്ങേത്തലക്കല്‍ നിന്നും ദേവിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം 'എവ്ടായ് രുന്നു? രണ്ടു പ്രാവശ്യം വിളിച്ചിട്ടും എന്തേ ഫോണെടുക്കാഞ്ഞത്? 'തെരക്കിലായ് രുന്നു, ഒരു reality show കാണുകയായിരുന്നു, ഇനിയും അരമണിക്കൂറ് കഴിയും' എന്ന് മാത്രം മറുപടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.&lt;br /&gt;&lt;br /&gt;Reality Show തുടരുന്നു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-5094103798515249693?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/5094103798515249693/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=5094103798515249693' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/5094103798515249693'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/5094103798515249693'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/11/blog-post_18.html' title='റിയാലിറ്റി ഷോ'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-6227444433780421068</id><published>2007-11-13T22:39:00.000+05:30</published><updated>2007-11-13T22:43:27.948+05:30</updated><title type='text'> ബ്ലോഗന</title><content type='html'>വാമൊഴിയും, വരമൊഴിയും, നിലത്തെഴുത്തും, ഓലയെഴുത്തും, തൂവല്‍പ്പേനയും, എഴുത്താണിയും, സ്ലേറ്റും കടലാസും അച്ചടിയുടെ വിസ്ഫോടനവും കടന്ന്, എഴുത്ത് യൂണികോഡിലും വായന '&lt;strong&gt;&lt;span style="color:#006600;"&gt;ബ്ലോഗന&lt;/span&gt;&lt;/strong&gt;'യിലും എത്തി നില്‍ക്കുന്ന വര്‍ത്തമാനകാല ആഗോള സംസ്കാരിക വിശാലതയില്‍...&lt;br /&gt;&lt;br /&gt;മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ മനില മോഹന്‍, ശ്രീ സജീവ് എടത്താടനു(വിശാലമനസ്കന്‍)മായി നടത്തിയ അഭിമുഖത്തിന്റെ ആമുഖത്തില്‍ പറഞ്ഞ വാചകങ്ങളാണിവ. മാതൃഭൂമിയുടെ കവര്‍പേജിലെ തലക്കെട്ടും '&lt;strong&gt;&lt;span style="color:#006600;"&gt;ബ്ലോഗന&lt;/span&gt;&lt;/strong&gt;' എന്നാണ്.&lt;br /&gt;&lt;br /&gt;വായനക്കാണ് പ്രസ്തുത ലേഖനത്തില്‍ '&lt;strong&gt;&lt;span style="color:#006600;"&gt;ബ്ലോഗന&lt;/span&gt;&lt;/strong&gt;' എന്ന പുതിയ വാക്ക് നല്‍കിയിരിക്കുന്നത്. വായന എങ്ങിനെയാണ് ബ്ലോഗനയാവുന്നത്?&lt;br /&gt;&lt;br /&gt;ഏതു മാധ്യമത്തില്‍ നിന്നായാലും വായന, വായനയല്ലേ ആവുന്നുള്ളൂ.&lt;br /&gt;&lt;br /&gt;നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-6227444433780421068?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/6227444433780421068/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=6227444433780421068' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/6227444433780421068'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/6227444433780421068'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/11/blog-post_13.html' title='&lt;strong&gt; ബ്ലോഗന&lt;/strong&gt;'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-3115789506446409369</id><published>2007-11-04T13:09:00.000+05:30</published><updated>2007-11-04T13:10:56.235+05:30</updated><title type='text'>വ്യസനത്തിന്റെ വികടമാന്ദ്യങ്ങള്‍</title><content type='html'>ഡോംബിവിലിയുടെ ഹൃദയഭാഗത്തു താമസിക്കുന്ന അവിനാശിന്റെ വിരലിലെ മോതിരത്തില്‍ പതിച്ച കല്ലുകളിലൊന്നില്‍, തലക്കു മുകളില്‍ ഉദിച്ചു നിന്ന ശുക്രനക്ഷത്രത്തില്‍ നിന്നും ഒരു രശ്മി വന്നു പതിച്ചു। അതിന്റെ നക്ഷത്രത്തിളക്കം അയാള്‍ക്കുമേല്‍ ഒരു മിന്നല്‍ പിണര്‍ പോലെ പടര്‍ന്നു കയറി.&lt;br /&gt;&lt;br /&gt;ഇപ്പോഴയാള്‍ ഗാന്ധി നഗറിലെ തോട്ടുവക്കത്താണ്. ചെമന്നു കലങ്ങിയൊഴുകുന്ന 'ലാല്‍ നദി'യില്‍ നിന്നു ഉയര്‍ന്ന വിമ്മിഷ്ടഗന്ധം 'നാറ്റമാണോ' അതോ 'മണമാണോ' എന്ന തര്‍ക്ക കുതര്‍ക്കത്തിന്റെ വികടമാന്ദ്യത്തില്‍ അയാള്‍ സ്വയം ആനന്ദതുന്ദിലനായി. പിന്നീടൊരു നിമിഷം, തോട്ടിലൂടെ ഒഴുകിയെത്തിയ ചുവന്ന വെള്ളത്തിന്റെ പൊരുള്‍ തേടി അയാളുടെ മനസ്സ് 8.13നേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു. ആ ചോദ്യം അയാളില്‍ ഒരു വ്യസനമായി, കരച്ചിലായി ബഹിര്‍ഗമിച്ചു.&lt;br /&gt;&lt;br /&gt;വണ്ടി കാത്തു നില്‍ക്കെ, ആ ശബ്ദം കേട്ടു വന്ന വി.കെ.എന്‍ അതൊരു കല്ലുവഴി കത്തിവേഷത്തിന്റെ അലര്‍ച്ചയാണെന്ന് നസ്യം പറഞ്ഞു. അതല്ല, മറുകരയില്‍ താമസിക്കുന്ന രൗദ്രഭീമന്‍ ജിയുടെ അലര്‍ച്ചയായല്ലെ തനിക്കു തോന്നിയതെന്ന് തിരുമേനി ശങ്കിച്ചു. അല്ല, ഇതൊന്നുമല്ല, ഇതൊരു ജാപാന്‍ സുനാമിയുടെ കടലിരമ്പമാണെന്ന് കേശവനും താടിയും സമര്‍ത്ഥിച്ചു. അങ്ങകലെ 8.13ന്റെ ലോക്കല്‍ ഒരു പൊട്ടുപോലെ പ്രത്യക്ഷമായി.&lt;br /&gt;&lt;br /&gt;പതിവുപോലെ, എട്ടേ പതിമൂന്നിന്റെ മല്‍പ്പിടുത്തവും കഴിഞ്ഞ്, അടുപ്പങ്ങളുടെ സ്നേഹക്കൂടുതലില്‍, ഇപ്പോള്‍ വീഡിയോ കോച്ചില്‍ ആ തിരയിളക്കം സൃഷ്ടിച്ച ചിരിയടങ്ങി. അതിനപ്പുറം സാഹിത്യപഞ്ചാനനന്‍ അഴീക്കോടും ചുള്ളിക്കാടും അപ്രത്യക്ഷരായി. അങ്ങകലെ ഡിക്ഷ്നറി ഡോട്ട് കോമിന്റെ ആഴക്കയങ്ങളില്‍ അവര്‍ 'വ്യസനത്തിന്റെ വികടമാന്ദ്യങ്ങളെ'ത്തേടി മുങ്ങിത്തപ്പുകയായിരുന്നു.&lt;br /&gt;&lt;br /&gt;കോപ്പിറൈറ്റ്: എന്റെ ലോകല്‍ ട്രെയില്‍ സഹയാത്രികര്‍ക്ക്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-3115789506446409369?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/3115789506446409369/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=3115789506446409369' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/3115789506446409369'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/3115789506446409369'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/11/blog-post_04.html' title='വ്യസനത്തിന്റെ വികടമാന്ദ്യങ്ങള്‍'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-7933949865369257739</id><published>2007-03-10T17:47:00.000+05:30</published><updated>2007-03-10T17:51:17.583+05:30</updated><title type='text'>കുഞ്ഞിരാമന്റെ സന്ദേഹങ്ങള്‍</title><content type='html'>&lt;div align="center"&gt;&lt;/div&gt;&lt;div align="right"&gt;കുഞ്ഞിരാമന്‍, മുംബയ്‌ &lt;/div&gt;&lt;div align="left"&gt;&lt;br /&gt;ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ്‌ കുഞ്ഞിരാമന്‍ തന്നോട്‌ ചോദിക്കുന്നതെന്നാണ്‌ നഗരത്തിന്റെ പരാതി। പക്ഷെ ചോദിക്കാതിരിക്കാന്‍ തനിക്കാവുന്നില്ലെന്ന് കുഞ്ഞിരാമന്റെ നിസ്സഹായത। ഫ്ലക്സ്‌ ബോര്‍ഡിലെ വിശ്വസുന്ദരിയും കൂട്ടുകാരും മനോഹരികളാണ്‌। കുറച്ചപ്പുറം "സിന്ദഗി കെ ദോ ബൂന്ദ്‌" മെഗാസ്റ്റാറിന്റെ ചിത്രം। താഴെ റോഡിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകള്‍ ഉറപ്പായും ശ്രദ്ധിക്കുമെന്ന് നൂറുശതമാനം ഉറപ്പാക്കിയ പരസ്യ ബോര്‍ഡുകള്‍. സുന്ദരിമാരുടെ ചിരിക്കുന്ന കവിളുകളിലെ നുണക്കുഴികളും "സിന്ദഗി കെ ദോ ബൂന്ദിലെ അമിതാഭിന്റെ ഉത്തരവാദിത്വത്തിന്റെ ഭാവവും തെളിഞ്ഞു കാണാം. നഗരം സുന്ദരിയാണിവിടെ. "സിന്ദഗി കെ ദോ ബൂന്ദി"ന്റെ ഫ്ലക്സ്‌ ബോര്‍ഡ്‌ ഉറപ്പിച്ച ഇരുമ്പു കാലുകളിലൊന്നില്‍ കെറിയ ചരടില്‍ ബന്ധിച്ച നിലയില്‍ രണ്ടു വയസ്സുകാരന്‍ കറുത്ത കുട്ടി തളര്‍ന്നിട്ടുണ്ട്‌. ഇത്‌ ഫില്‍ട്ടേഡ്‌ ചിത്രമല്ലാത്തതുകൊണ്ട്‌ മനോഹരവുമല്ല. ഏഴു ബുധനാഴ്ചകള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധി തരുന്ന മാഹിം മാതാവിന്റെ ദേവാലയവും തീരെ അകലെയല്ല. കറുത്ത പയ്യന്‍ പ്രാര്‍ത്ഥിക്കാത്തതുകൊണ്ടാവാം അവന്‍ ചരടില്‍ കുടുങ്ങിക്കിടക്കുന്നത്‌. ആന്ധ്രയിലെയും കര്‍ണ്ണാടകത്തിലെയും തമിഴ്‌നാട്ടിലേയും ഗ്രാമങ്ങളില്‍ നിന്ന് കൃഷിപ്പണി നശിച്ച തൊഴിലാളികള്‍ തലമുറകളായി നഗരത്തിലടിഞ്ഞു കൂടി വിയര്‍പ്പൊഴുക്കി നഗരം പണിഞ്ഞതും പണിയുന്നതും ഇവരാണ്‌. റോഡുകളും ബില്‍ഡിംഗുകളും ഫ്ലൈാവറുകളും പണിത്‌ പണിത്‌ നഗരത്തെ സുന്ദരമാക്കും. ഇതിനിടെ ജനനവും മരണവും വിവാഹവും നടന്നിരിക്കും. പയ്യന്റെ അമ്മ അവനെ ചരടില്‍ ബന്ധിച്ച്‌ അമേരിക്കയോളം എത്തിക്കഴിഞ്ഞ ഇന്ത്യന്‍ ഐ ടി അനുബന്ധ വ്യവസായങ്ങള്‍ക്കും ആവശ്യമായ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മണ്ണിനടിയില്‍ നിക്ഷേപിക്കുന്ന ജോലിയിലാണ്‌. പന്ത്രണ്ടു മുതല്‍ പതിനാലു മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലിയില്‍ ഏര്‍പ്പെടുന്ന പയ്യന്റെ അമ്മ ഇടക്ക്‌ കങ്കാണിമാരുടെ കണ്ണു വെട്ടിച്ച്‌ ഓടിയെത്തി അവന്‌ പാല്‍ ചുരത്തി സാന്ത്വനിപ്പിച്ചു. ' സിന്ദഗി കെ ദോ ബൂന്ദ്‌' ഫ്ലക്സ്‌ ബോര്‍ഡിന്റെ തണലില്‍ അവന്‍ അക്ഷമനായി.&lt;br /&gt;&lt;br /&gt;നഗരം സൃഷ്ടിക്കപ്പെട്ടത്‌ ഒരിക്കലും തിരിച്ചറിയപ്പെടാത്ത ഇവരുടെ വിയര്‍പ്പുകൊണ്ടായതെന്തെ? സൃഷ്ടിക്കപ്പെട്ടതിനു ശേഷം ഇവര്‍ പുറത്താക്കപ്പെടുന്നതെന്ത്‌? ഷാജഹാനെപ്പോലെ താജ്‌ മഹലിനെക്കുറിച്ചു പറയുമ്പോള്‍ വിയര്‍പ്പൊഴുക്കിയ ആയിരങ്ങളെക്കുറിച്ച്‌ നാമെന്തെ പറയാഞ്ഞതും പഠിക്കാത്തതും? &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-7933949865369257739?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/7933949865369257739/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=7933949865369257739' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/7933949865369257739'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/7933949865369257739'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/03/blog-post_5861.html' title='കുഞ്ഞിരാമന്റെ സന്ദേഹങ്ങള്‍'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-2134520157396413427</id><published>2007-03-10T10:44:00.000+05:30</published><updated>2007-03-10T10:46:11.426+05:30</updated><title type='text'>പുതുവര്‍ഷപ്പുലരി</title><content type='html'>&lt;div style="text-align: center;"&gt;&lt;span style="font-weight: bold; color: rgb(153, 153, 0);"&gt;പുതുവര്‍ഷപ്പുലരി&lt;/span&gt;&lt;br /&gt;&lt;/div&gt; &lt;p&gt;&lt;br /&gt;കാലം തെറ്റി വന്ന ഒരു ചാറ്റല്‍ മഴ അന്തരീക്ഷത്തെ ഒന്നു കൂടി തണുത്തതാക്കി. ആശുപത്രിയുടെ വിമ്മിഷ്ട ഗന്ധത്തിനെയും മുറിച്ചു വന്ന പുതുമണ്ണിന്റെ വാസന. ആശുപത്രി വളപ്പില്‍ നായ്ക്കളുടെ കൂട്ടക്കരച്ചില്‍, കടിപിടി. വൈകുന്നേരമായാല്‍ തുടങ്ങുന്ന പനി ഇന്നും എത്തി. ശരീരത്തില്‍ വേദനയില്ലാത്ത ഇടമെവിടെയെന്നു തപ്പി നോക്കേണ്ടിയിരിക്കുന്നു. ഈ പിശാച്‌ രോഗം ഒന്നിനെയും വിടാറില്ലത്രെ. തന്റെ നാട്ടുകാരായ തുളസി, വിമല്‍, രാജു... അവരെയൊക്കെ യമരാജ്‌ ജി രക്ഷപ്പെടുത്തി. അവര്‍ക്കൊന്നും ഇനി ഒന്നും അറിയേണ്ട. എനിക്ക്‌ മാത്രം അനുഭവിക്കാന്‍ ഇനിയും ബാക്കിയുണ്ടായിരിക്കാം.&lt;br /&gt;&lt;br /&gt;പുറത്ത്‌ നഗരം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. അങ്ങിങ്ങ്‌ ഉയര്‍ന്നു കേള്‍ക്കുന്ന ആരവങ്ങള്‍. അവ കിങ്കരന്മാരുടെ ആര്‍പ്പുവിളികളെപ്പോലെ തോന്നിച്ചു.&lt;/p&gt;  &lt;p&gt;പത്തു വര്‍ഷം മുമ്പത്തെ ഈ രാത്രി. അന്നാണല്ലോ താനാദ്യമായി ബല്‍ബീര്‍ ഭയ്യയുമൊത്ത്‌ ആ തെരുവിലെത്തിയത്‌. തന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചാച്ചയുടെ മകനാണ്‌ ബല്‍ബീര്‍. സേഠ്ജിയുടെ വീട്ടിലെ വിരസമായ വീട്ടുജോലികള്‍ക്കും താമസത്തിനുമിടയില്‍ വല്ലപ്പോഴും ബല്‍ബീര്‍ ഭയ്യയുമൊത്ത്‌ ചിലവഴിക്കാറുള്ള വേളകളാണ്‌ തനിക്ക്‌ എന്തെങ്കിലും ആനന്ദം തന്നിരുന്നത്‌. പുത്തന്‍ സിനിമകള്‍ കാണുക, ജുഹു ചൌപാട്ടിയിലെ സുന്ദരികളായ പണക്കാരുടെ കുട്ടികളെ കാണുക, ഭേല്‍പുരി തിന്നുക... ഇത്രയൊക്കയേ പതിവുള്ളു. അക്കൊല്ലത്തെ  പുതുവര്‍ഷരാത്രിയില്‍ പതിവിനു വിപരീതമായി ജുഹുവിലേക്ക്‌ പോകുന്നതിനു പകരം നഗരം ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോകാമെന്നു ബല്‍ബീര്‍ ഭയ്യ പറഞ്ഞു. സാധാരണ ഏതു കാര്യത്തിലും ഭയ്യയെ പിന്തുടരുകയെ പതിവുള്ളു. ചര്‍ച്ച്‌ ഗേറ്റിലേക്കുള്ള  വണ്ടിയില്‍ ഞങ്ങള്‍ കയറി. ഗേറ്റ്‌-വേയിലെ പുതുവര്‍ഷത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. &lt;/p&gt;  &lt;p&gt;അവിടേക്കായിരിക്കാം കൊണ്ടുപോകുന്നത്‌. ഗ്രാന്‍ഡ്‌ റോഡ്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ഭയ്യ ഇറങ്ങാന്‍ പറഞ്ഞു. ഭയ്യയെ പിന്തുടര്‍ന്ന് ഗലികളില്‍ നിന്നും ഗലികളിേലേക്ക്‌ നടന്നു. ഒരു ഇടുങ്ങിയ ഗലിയിലേക്ക്‌ കടന്നപ്പോള്‍ ഒരാളതാ ഭയ്യയെ പേരു പറഞ്ഞു വിളിക്കുന്നു, കുശലാന്വേഷണം നടത്തുന്നു. "ആയിയേ, ആയിയെ, ദിഖാത്താ ഹൂം" എന്നു പറഞ്ഞു കൊണ്ട്‌ അയാള്‍ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ ഓരത്ത്‌ കുത്തനെയുള്ള മരഗോവണിയിലേക്ക്‌ ഞങ്ങളെ നയിച്ചു. രണ്ടാം നിലയിലെ ഒരു മേശയും ഇരിക്കാനൊരു കൊച്ചുബെഞ്ചുമുള്ള ഇടുങ്ങിയ ഒരു മുറിയിലേക്കാണ്‌&lt;br /&gt; ഞങ്ങളെത്തിയത്‌. ഭയ്യയെ കണ്ടയുടന്‍ മേശക്കു മുന്‍പിലിരിക്കുന്ന മാനേജരെന്നു തോന്നിക്കുന്ന ഒരാള്‍ എണീറ്റ്‌ നിന്ന് ഞങ്ങളെ വരവേറ്റു. "ആയിയെ ബല്‍ബീര്‍ജി, ബഹുത്‌ ദിന്‍ ഹോ ഗയാ ഇധര്‍ സബ്‌ ആകെ, ക്യാ ബാത്‌ ഹെ"... ഇവരൊക്കെ ഭയ്യയുടെ പരിചയക്കാരായിരിക്കാം. എന്തെങ്കിലും ഇടപാടു കാണും. വല്ല പൈസ വാങ്ങനോ, കൊടുക്കാനോ ഉണ്ടായിരിക്കാം. "ചായ്‌ പിയോഗെ?" മാനേജരുടെ ചോദ്യം. "അരേ, ചായ്‌ വായ്‌ കോന്‍ പീത്തെ, ഹംകൊ ദിഖാദോ, ആജ്‌ ഹമാര ഏക്‌ ഖാസ്‌ മെഹമാന്‍ ഹെ, ഉന്‍ കോ ഖുശ്‌ കര്‍നാ ഹെ". ഇത്രയും പറഞ്ഞതും മേശപ്പുറത്തിരുന്ന ബല്ലില്‍ അയാള്‍ വിരലമര്‍ത്തിയതും അവിടെയുള്ള അടഞ്ഞു കിടന്നിരുന്ന ഒരു മുറിയില്‍ നിന്നും കുറെ പെണ്ണുങ്ങള്‍ വന്നുനിരന്നതും ഒരുമിച്ചായിരുന്നു. അവരില്‍ ഏറ്റവുമൊടുവില്‍ പുറത്തേക്ക്‌ വന്ന നേപ്പാളി പെണ്‍കുട്ടിയെ എവിടെയോ  കണ്ടതു പോലെ. വല്ലാത്ത പരിചയം. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ  ആലോചിച്ചു നോക്കി. ഇവളെ എവിടെ വെച്ചാണ്‌ കണ്ടിട്ടുള്ളത്‌, ഇല്ല... ഓര്‍മ്മ വരുന്നില്ല.&lt;br /&gt;&lt;br /&gt;"അരേ, തുംകൊ ബഹുത്‌ പസന്ത്‌ ആ ഗയാ ലഗ്ത്താഹെ, ലേ ചല്‍" ഇത്രയും പറഞ്ഞ്‌ ഭയ്യ എന്നെ മുന്നില്‍ കണ്ട ഒരു മുറിയിലേക്ക്‌ തള്ളി, ഒപ്പം അവളെയും. വാതില്‍ പുറത്തു നിന്നും കുറ്റിയിട്ടു. ഒന്നും മനസ്സിലായില്ല. തല താഴ്ത്തി കുറച്ചു നേരം നിന്നു.&lt;br /&gt;&lt;/p&gt;  &lt;p&gt;"നിങ്ങള്‍ ഭോലയല്ലെ?" അവളുടെ ചോദ്യം പെട്ടെന്നായിരുന്നു. അവള്‍ക്ക്‌ തന്നെ മനസ്സിലായിരിക്കുന്നു. പക്ഷേ ഇപ്പോഴും അവളെ എവിടെ വെച്ചാണ്‌ കണ്ടിട്ടുള്ളതെന്നു മനസ്സിലായില്ല. "എന്നെ മനസ്സിലായോ, ഞാന്‍ റാണി, കാഠ്മണ്ടുവിലെ തുണിക്കടയിലെ", ഇപ്പോള്‍ വ്യക്തമായി. ഏകദേശം നാലഞ്ചു കൊല്ലം മുമ്പാണ്‌. പഠിത്തം നിര്‍ത്തി, വെറുതെ നടന്നിരുന്ന കാലം. അക്കാലത്ത്‌ ബഡെ ഭയ്യയുമൊപ്പം സീതാമാഡിയില്‍ നിന്നും കാഠ്മണ്ടുവിലെത്തി ഉടുപ്പുകള്‍ വാങ്ങി നാട്ടില്‍ കൊണ്ടു വന്നു വില്‍ക്കുമായിരുന്നു. നേപ്പാളില്‍ തുണിത്തരങ്ങള്‍ക്കു വില കുറവാണ്‌. ബോര്‍ഡറിലുള്ള ചൌക്കിദ്ദാര്‍മാരെ പറ്റിച്ചുവേണം കൊണ്ടു വരാന്‍. ചിലപ്പോള്‍ പിടിച്ചാല്‍ വല്ലതും കൊടുക്കേണ്ടിയും വരും. എന്നാലും വല്ലതും തടയും. അന്നു മാര്‍ക്കറ്റിലെ ഒരു സ്ഥിരം കുറ്റിയായിരുന്നു ഇവള്‍. ചെറിയ കുട്ടികള്‍ക്കുള്ള ഉടുപ്പുകളായിരുന്നു ഇവള്‍ വിറ്റിരുന്നത്‌. ആയിടക്കാണ്‌ ചാച്ച നാട്ടില്‍ വന്നതും ബാബുജിയുടെ നിര്‍ബന്ധപ്രകാരം തന്നെ കൊല്‍ക്കത്തക്ക്‌ കൊണ്ടുപോയതും. അതിനു ശേഷം ഭയ്യയും കൃഷിപ്പണി മാത്രം നോക്കി വീട്ടിലിരുപ്പായി.&lt;br /&gt;&lt;/p&gt;  &lt;p&gt;"നീ എങ്ങിനെ ഇവിടെ എത്തി?" ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നപ്പോള്‍ ചോദിച്ചു. അതിനു മറുപടി ഒരു കരച്ചിലായിരുന്നു. പിന്നെ അവള്‍ മടിച്ചു മടിച്ചു പറഞ്ഞു. "ഒരു കൊല്ലം മുമ്പ്‌ ബന്ധത്തിലുള്ള ഒരു മാമുവാണ്‌ ബോംബെയില്‍ നല്ല സെയില്‍സ്‌ ഗേള്‍ ഉദ്യോഗം വാങ്ങിത്തരാമെന്ന് പറഞ്ഞ്‌ ഇങ്ങോട്ടു കൊണ്ടുവന്നത്‌. അയാള്‍ ഇവിടെ കൊണ്ടുവന്നു വിറ്റു സ്ഥലം വിട്ടു. അതിനുശേഷം പുറം ലോകം കണ്ടിട്ടില്ല. ആദ്യമായാണ്‌ ഒരു പരിചയക്കാരനെ കണ്ടുമുട്ടുന്നത്‌".&lt;br /&gt;&lt;br /&gt;"മെ തുമാര ക്യാ മദദ്‌ കരൂം?", വെറുതെ ചോദിച്ചു നോക്കി. "നഹീ, മുഝെ അബ്‌ കോയി മദദ്‌ നഹീ ചാഹിയെ, അഭീ തോ സബ്‌ കുഛ്‌ ഖോ ദിയാ, ആപ്‌ ജിസ്‌ കാം കെ ലിയെ ഇധര്‍ ആയാ, വൊഹ്‌ കര്‍ ലോ" ഇത്രയും പറഞ്ഞു കൊണ്ടവള്‍ കട്ടിലിലേക്ക്‌ കയറിക്കിടന്നു.&lt;br /&gt;&lt;/p&gt;  &lt;p&gt;എന്തു ചെയ്യണമെന്നറിയാതെ ആകെ വിയര്‍ത്തു. "ഇതാദ്യമായിട്ടാണോ?", അവള്‍ ചോദിച്ചു. ഒന്നും മിണ്ടാതെ വീണ്ടും നിന്നു വിയര്‍ത്തു. "സമയം പോകുന്നു, വേഗം വാ" അവള്‍ പറഞ്ഞു. "നഹീ അഗലെ ബാര്‍, മെ ഝരൂര്‍ ആവൂംഗാ, തുംകൊ യഹാം സെ ഛുഡാനേ കേ ലിയെ", പിറുപിറുത്തു.&lt;br /&gt;&lt;br /&gt;ഭാഗ്യത്തിനു വാതിലില്‍ ആരോ മുട്ടി. മാനേജരാണ്‌. ബല്‍ബീര്‍ ഭയ്യ ബെഞ്ചിലിരിപ്പുണ്ട്‌. "കൈസാ രഹാ ബേഠാ, ഖൂബ്‌ മഝാ ആയാ, ചല്‍... അബ്‌ ഗേറ്റ്‌-വേ ചല്‍ത്തെ, തുംകോ ആജ്‌ സബ്‌ ദിഖാത്താ ഹൂം". ഭയ്യയുമൊപ്പം ഗോവണിപ്പടികളിറങ്ങി. ഭയ്യ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അതൊന്നും കേട്ടില്ല. മനസ്സിലാകെ അവള്‍ മാത്രമായിരുന്നു. അവളെ എങ്ങിനെ രക്ഷിക്കാമെന്ന ചിന്ത. ഭയ്യയോടു പറയണൊ, വേണ്ട, അതു പ്രശ്നമാവും, പിന്നീടൊരിക്കല്‍ ശ്രമിക്കാം. പക്ഷെ അവള്‍ വരുമോ?&lt;br /&gt;&lt;/p&gt;  &lt;p&gt;ഒന്നു മയങ്ങിയുണര്‍ന്നപ്പോള്‍ ഡ്യൂട്ടി നഴ്‌സിന്റെ   ശാപവാക്കുകള്‍ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ദുനിയാവിലെ അറിയാവുന്ന തെറികളെല്ലാം അവര്‍ വെച്ചു കാച്ചുന്നുണ്ട്‌. പുറത്ത്‌ വരാന്തയില്‍ കിടക്കുന്ന വയസ്സന്റെ ഞരങ്ങലും മൂളലും അധികരിച്ചിരിക്കുന്നു. അയാളുടെ കിടക്ക വൃത്തിയാക്കേണ്ടി വന്നതിന്റെ ദേഷ്യമാണത്‌. നഴ്‌സിഗിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം വൈകുന്നേരമായാല്‍ സ്ഥലം വിടും. പകല്‍ അതു കാരണം വലിയ കുഴപ്പമില്ല. കുട്ടികള്‍ നിശബ്ദമായി എല്ലാം ചെയ്യും. "എനിക്കും ഈ നശിച്ച രോഗം വന്നാലെ എന്റെ കുട്ടികള്‍ അനാഥരാവും. ഇവറ്റങ്ങളെയൊക്കെ വല്ല ഡോസും കുത്തിവെച്ച്‌ അങ്ങോട്ട്‌ പറഞ്ഞയച്ചു കൂടെ, എന്തിനാണ്‌ ഈ നരകത്തിലിട്ട്‌ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്‌?" ഡ്യൂട്ടി  നഴ്‌സിന്റെ  പരിദേവനം അവസാനിക്കുന്നതിങ്ങനെയാണ്‌. അടുത്ത ആഴ്ച ഇവരുടെ ഡ്യൂട്ടി മാറും. അതു കഴിഞ്ഞ്‌ വരുന്നത്‌ ആരാണാവോ. ആരായാലും വലിയ വ്യത്യസമൊന്നുമില്ല. അവരെയും പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ക്കുമുണ്ടാവില്ലെ പേടി. ഈ പിശാച്‌ കയറി പിടിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ.&lt;br /&gt;&lt;br /&gt;&lt;/p&gt;  &lt;p&gt;വയസ്സന്റെ ആയുസ്സൊടുങ്ങാറായെന്നു തോന്നുന്നു. നാലഞ്ചു ദിവസമെ ആയിട്ടുള്ളു ഇവിടേ വന്നിട്ട്‌. ഏതൊ നല്ല വീട്ടിലെയാണെന്നു തോന്നുന്നു. കൂടെ അയാളുടെ മകനാണെന്നു തോന്നുന്നു. കയ്യില്‍ ഉറയും മറ്റുമിട്ട്‌ അയാളും ആവോളം പരിചരിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഒന്ന് മൂത്രമൊഴിച്ചു വന്നു. അപ്പുറത്തെ ബെഡിലെ ഛോട്ടു മയക്കമായിരിക്കുന്നു. തന്റെ മകന്‍ കിഷോരിന്റെ പ്രായമേ അവനുള്ളു. ഇവിടെ ‌ ഒന്‍പതാം വാര്‍ഡിലെത്തുന്നവരുടെ കഥയെല്ലാം ഒന്നാണ്‌. ആരോരും നോക്കാനില്ലാതെ മൃത്യുവിന്റെ കനിവു കാത്ത്‌ കിടക്കുന്നവര്‍. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു  താന്‍. ബാബുജിയുടെയും മാജിയുടെയും പ്യാര. സേഠ്ജിക്കും അങ്ങിനെത്തന്നെ. ഇന്നേ വരെ മറുത്തൊന്ന് സേഠ്ജി തന്നോട്‌ പറഞ്ഞിട്ടില്ലായിരുന്നു. എല്ലാം ഒരു നിയോഗമായിരിക്കാം. അല്ലെങ്കില്‍ കൊല്‍ക്കത്തയില്‍ നിന്നും ചാച്ചയോട്‌ തെറ്റി പട്‌നയിലെത്തിയ തന്നെ സേഠ്ജിയുടെ വണ്ടിക്കു മുമ്പിലെത്തിച്ചത്‌ വിധിയല്ലാതെ പിന്നെന്താണ്‌. കാറിനു മുമ്പില്‍ വീണു കിടക്കുന്ന തന്നെ എടുത്ത്‌ സേഠ്ജി ചികില്‍സിച്ചു. ബോധം വന്നപ്പോള്‍ സേഠ്ജി ഒരു കാര്യം ചോദിച്ചു.&lt;br /&gt;&lt;br /&gt;&lt;/p&gt;  &lt;p&gt;എത്ര വരെ പഠിച്ചിട്ടുണ്ടെന്ന്. അഞ്ചാം തരമെന്ന് പറഞ്ഞപ്പോള്‍ തന്റെ കൂടെ ബോംബെക്ക്‌ വരാന്‍ താല്‍പര്യമാണോ എന്നും ചോദിച്ചു. ശരിയെന്നു പറഞ്ഞു. പോരുന്നതിനു മുമ്പെ കദം കുവയിലെ ബുദ്ധമൂര്‍ത്തിക്കു മുമ്പില്‍ ഏത്തമിടുവിച്ചു. കളവു പറയില്ലെന്നും ചെയ്യില്ലെന്നും, തന്നോട്‌ പറയാതെ ജോലിയില്‍ നിന്നും ഓടിപ്പോവില്ലെന്നും പറഞ്ഞ്‌. അതിന്നേ വരെ പാലിച്ചു. അതു കൊണ്ടു തന്നെയാവണം താന്‍ വീണ്ടും റാണിയെ കാണാന്‍ അവിടെ പോയതും അവളുമായി ചങ്ങാത്തം തുടങ്ങിയതും. അവളെ കല്യാണം കഴിക്കാമെന്ന് വാക്കു കൊടുത്തു. അവളുമായുള്ള ബന്ധം വളര്‍ന്നതല്ലാതെ ഒരിക്കലും അവളെ തനിക്ക്‌ അവിടെ നിന്നും രക്ഷപ്പെടുത്താനായില്ല. വിധി മറ്റൊന്നാണ്‌ നിശ്ചയിച്ചിരുന്നത്‌. ബോംബെയില്‍ വന്ന് രണ്ടു കൊല്ലം കഴിഞ്ഞ്‌ നാട്ടില്‍ പോയി തിരിച്ചു വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ബാബുജിയുടെ ചിഠി സേഠ്ജിക്ക്‌ നേരിട്ടാണ്‌ വന്നത്‌. ഭയ്യയുടെ ഒപ്പം തന്റെയും കല്യാണം നിശ്ചയിച്ചെന്നു ഉടനെ അവനെ നാട്ടിലേക്കയക്കണമെന്നും പറഞ്ഞ്‌.&lt;br /&gt;&lt;/p&gt;  &lt;p&gt;സേഠ്ജിയുടെ ആജ്ഞ അനുസരിക്കുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളു. രൂപവതി തന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നതില്‍പ്പിന്നെ റാണിയെ കാണാന്‍ പോയിട്ടില്ല. അവളിപ്പോളെവിടെയാവും, അങ്ങ്‌ മുകളിലെത്തിയിട്ടുണ്ടാവാം. അവളാണല്ലോ തനിക്കീ മാരക രോഗം തന്നത്‌. പക്ഷെ ഒരിക്കലും അവളെ വെറുക്കാനായിട്ടില്ല. വെറുക്കുന്നത്‌ അവനെയാണ്‌. ബല്‍ബീര്‍ ഭയ്യയെ. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. മൂന്ന് കൊല്ലം മുമ്പ്‌ കാണാതായതാണ്‌. എല്ലാം എന്റെ വിധി.&lt;br /&gt;&lt;br /&gt;രണ്ടു വര്‍ഷം മുമ്പാണ്‌ ഈ നശിച്ച രോഗം തന്നെ പിടി കൂടിയത്‌. അന്നൊന്നും അറിയില്ലായിരുന്നു. കുറെക്കാലം സേഠ്ജിയോട്‌ പറയാതെ നടന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിലെത്തിയപ്പോള്‍ ബാബുജി ഓഝയെ കൊണ്ടുവന്ന് മന്ത്രവാദം നടത്തി.  എന്നിട്ടും മാറാതെ രോഗങ്ങള്‍ പിടികൂടിയപ്പോളാണ്‌ ഭയ്യ നിബന്ധിച്ച്‌ പട്‌നയില്‍ പോയി ഡോക്ടറെ കണ്ടത്‌. ഡോക്ടറെ കണ്ട്‌ അടുത്ത ദിവസമായിരുന്നു തന്റെ രക്തം പരിശോധിച്ച്‌ ഡോക്ടര്‍ ഭയ്യയോട്‌ തന്റെ രോഗ വിവരം പറഞ്ഞത്‌. നാലാളറിയും മുമ്പ്‌ ഇവനെ വീട്ടില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞ്‌ ഭയ്യ ബാബുജിയോട്‌ വഴക്കിട്ടു. രൂപവതി അവളുടെ വീട്ടിലായിരുന്നു. ആറുമറിയാതെ വീട്ടില്‍ നിന്നുമിറങ്ങി. നേരെ ബോംബെക്ക്‌ വണ്ടി കയറി. തനിക്കീ രോഗം തന്ന നഗരം തന്നെ തന്നെ നോക്കട്ടെ. അവിടെ തന്നെയാവട്ടെ തന്റെ അന്ത്യം. നേരെ പോയത്‌ സേഠ്ജിയുടെ അടുത്തേക്കായിരുന്നു. സേഠ്ജിക്കു കൊടുത്ത വാക്ക്‌ മറക്കരുതല്ലോ. ചെന്നു കണ്ട്‌ വിവരം പറഞ്ഞു. സേഠ്ജിയാണ്‌ ഇവിടെക്കൊണ്ടുവന്നാക്കിയത്‌. ഇടക്ക്‌ വല്ലപ്പോഴും വരുമായിരുന്നു. താനിവിടെയുണ്ടെന്ന് ആരോടും പറയില്ലെന്ന് സേഠ്ജിയെക്കൊണ്ട്‌ ആണയിടീച്ചു. കഴിഞ്ഞ ഒരു മാസമായി വന്നു കണ്ടില്ല. വേണ്ട. ആ ബന്ധവും ഇല്ലാതാവട്ടെ. രൂപവതിയും കുട്ടികളും ഇക്കാര്യം അറിയുമ്പോള്‍ എന്തു ചെയ്യുമെന്നോര്‍ക്കുമ്പോള്‍ മാത്രമേ വിഷമമുള്ളു.&lt;br /&gt;സമൂഹം അവളെ എങ്ങിനെ കാണും, തന്റെ കുട്ടികളുടെ സ്ഥിതി എന്താകും. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കും ഈ രോഗം വരില്ലെന്നാരു കണ്ടു. ഓര്‍ത്തു നോക്കിയാല്‍ ഒന്നിനും ഒരന്തവുമില്ല. ഇതൊന്നും തന്റെ വരുതിയില്‍ പെട്ടതല്ലല്ലോ. എല്ലാം ഈശ്വര നിശ്ചയം.&lt;br /&gt;&lt;br /&gt;ഓര്‍മ്മകളുടെ കുത്തൊഴുക്ക്‌ നിലച്ചപ്പോള്‍, കണ്ണടച്ചു കിടന്നു. ശരീരമാകെ കാര്‍ന്നു തിന്നുന്ന വേദന. എങ്ങിനെ കിടക്കണമെന്നറിയില്ല. എങ്ങിനെ കിടന്നാലും വേദനക്ക്‌ ശമനമില്ല. മനമുരുകി യമരാജ്‌ജിയോട്‌ പ്രാര്‍ത്ഥിച്ചു, കരുണക്കായി.&lt;br /&gt;&lt;/p&gt;  &lt;p&gt;അതാ അദ്ദേഹം പ്രത്യക്ഷനാവുന്നു. ഈശ്വര, ഈ ഭോലയുടെ വിളി അങ്ങു കേട്ടുവോ. പ്രൌഢിയോടെ അദ്ദേഹം നടന്നടുക്കുകയാണ്‌. എല്ലാം മറന്ന് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ പ്രണമിച്ചു, നന്ദി പറഞ്ഞു... പക്ഷെ തന്നെ തള്ളി മാറ്റി അദ്ദേഹം വീണ്ടു മുമ്പോട്ടു പോകുകയാണ്‌...വരാന്തയില്‍ കിടക്കുന്ന വയസ്സന്റെ അടുത്തേക്ക്‌....&lt;br /&gt;&lt;br /&gt;&lt;br /&gt;ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍... നഴ്‌സും ഡ്യൂട്ടി ഡോക്ടറും വയസ്സന്റെ കിടക്കക്കരുകില്‍. തുണി കൊണ്ട്‌ തലമൂടി തിരിച്ചു നടക്കുന്ന നഴ്‌സിന്റെ മുഖത്ത്‌ ആശ്വാസം നിറഞ്ഞു നിന്നു. അങ്ങിനെ ഒരാള്‍ കൂടി   രക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;പുറത്ത്‌ വെടിക്കെട്ടിന്റെ ശബ്ദം കനത്തു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആതിഷ്‌ബാജി .  അതെ, ഇത്‌ ആഹ്ലാദിക്കേണ്ട നിമിഷം തന്നെ. തങ്ങളിലൊരാള്‍ രക്ഷപ്പെട്ടതിനോ, അതോ മറ്റൊരു നൂറു ബല്‍ബീര്‍മാരെയും ഭോലമാരെയും വരവേല്‍ക്കുന്നതിനോ....&lt;br /&gt; &lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-2134520157396413427?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/2134520157396413427/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=2134520157396413427' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/2134520157396413427'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/2134520157396413427'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/03/blog-post_5124.html' title='പുതുവര്‍ഷപ്പുലരി'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-8295482483433085824</id><published>2007-03-07T22:55:00.000+05:30</published><updated>2007-03-08T17:00:04.119+05:30</updated><title type='text'>കഥ</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;color:#006600;"&gt;ഒരു നുണയും കുറെ സത്യങ്ങളും&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;p align="right"&gt;&lt;span style="font-family:arial;font-size:78%;"&gt;Murali, Mumbai&lt;/span&gt;&lt;/p&gt;&lt;p align="right"&gt;&lt;span style="font-size:78%;"&gt;&lt;/p&gt;&lt;/span&gt;&lt;div align="left"&gt;ആദ്യം പറഞ്ഞ നുണയുടെ ഓര്‍മ്മ ഇപ്പോഴുമയാളുടെ മനസ്സിലുണ്ട്‌। രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. കൈവിരലിലെ നീരിന്റെ കാര്യം അമ്മ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞുപോയ നുണ. ഒരു നിമിഷത്തേക്ക്‌ അയാളുടെ കൊച്ചു മനസ്സില്‍ ആശങ്കയായിരുന്നു. എന്തു പറയണമെന്നറിയത്തൊരവസ്ഥ. "നടുവട്ടം ഉണ്ണികൃഷ്ണന്‍ എന്റെ വെരല്‌ പിടിച്ചു വളച്ചു". പെട്ടെന്നായിരുന്നു അയാളുടെ നാവില്‍ നിന്നും അയാള്‍ പോലുമറിയാതെ അമ്മയുടെ ചോദ്യത്തിനുത്തരം പൊട്ടിവീണത്‌. " ആരാ ഈ നടുവട്ടം?" അമ്മക്ക്‌ ശംശയമായി. "എന്തിനാ അവന്‍ നെന്റെ വെരല്‌ വളച്ചത്‌, ടീച്ചറോട്‌ പറയായിരുന്നില്ല്യേ". സ്കൂളിലേക്ക്‌ പുതുതായി വന്ന ഉണ്ണികൃഷ്ണനെ പറ്റി ടീച്ചര്‍മാര്‍ക്കുപോലും വ്യക്തമായ ധാരണകളില്ല. അതായിരുന്നിരിക്കണം അയാളെ അവന്റെ മേലൊരു കുറ്റാരോപണത്തിനു പ്രേരിപ്പിച്ച ഘടകം. പൊതുവെ ശാന്തസ്വഭാവിയായ താന്‍ ഒരാളെ ഉപദ്രവിക്കുമെന്ന് കരുതാന്‍ പോലും അമ്മക്കാവുമായിരുന്നില്ല. മകനു സംഭവിച്ച പരിക്കിനെ പറ്റി ചോദിക്കന്‍ അമ്മ അയല്‍പക്കത്തുള്ള വിലാസിനി ടീച്ചറുടെ അടുത്തെത്തി. അയാളെ അറിയാവുന്ന ടീച്ചര്‍ക്കും മറ്റൊരു വിധത്തില്‍ ചിന്തിക്കാനാവുമായിരുന്നില്ല. അതു കൊണ്ടുതന്നെ അയാല്‍ പറഞ്ഞതിന്റെ സത്യാവസ്ഥ അന്വേഷിക്കണ്ടതായി അവര്‍ക്ക്‌ തോന്നിയതുമില്ല. പിറ്റേ ദിവസം ടീച്ചര്‍ ഉണ്ണികൃഷ്ണനെ മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റി സമസ്യാപൂരണം നിര്‍വഹിച്ചു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അന്നു വൈകുന്നേരം ജാനകിക്കുട്ടി അയാളുടെ കൈവിരലുകള്‍ പിടിച്ച്‌ വളച്ചില്ല. സ്നേഹപൂര്‍വ്വം ഒരുടപ്പിറപ്പിനെപ്പോലെ കൂടെ നടത്തി. "എന്തെ കുട്ടി എന്നെപ്പറ്റി ടീച്ചറോട്‌ പറയാഞ്ഞത്‌?" ജാനകിക്കുട്ടിയുടെ ചോദ്യത്തിന്‌ അയാളുത്തരം പറയാനാവാതെ കുഴങ്ങി. പിന്നീട്‌ ജാനകിക്കുട്ടി അമര്‍ത്തിയൊന്ന് മൂളി. അതിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അയാളുടെ കൊച്ചു മനസ്സിനായില്ല. അതോടെ ജാനകിക്കുട്ടിയുടെ കടുംകൈകളില്‍ നിന്ന് അയാള്‍ക്ക്‌ മോചനം കിട്ടി. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഏഴാം തരത്തില്‍ പഠിക്കുന്ന ജാനകിക്കുട്ടിക്ക്‌ ചുരുങ്ങിയത്‌ ഒരു പത്താം തരത്തിലാവാനുള്ള പ്രായമുണ്ടായിരുന്നു। ഓരോ ക്ലാസിലും രണ്ടും മൂന്നും വട്ടം പഠിച്ച്‌ പഠിച്ചായിരുന്നു മുന്നോട്ടുള്ള പ്രയാണം. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക്‌ അന്നത്തെ യാത്ര ഒട്ടുമുക്കാലും പാടത്തു കൂടിയായിരുന്നു. വീതി കുറഞ്ഞ പാടവരമ്പിലൂടെ ജാനകിക്കുട്ടിയുടെ കൈവിരലില്‍ ഞാന്നുള്ള യാത്ര. നീളം കൂടിയ അവരുടെ കാലുകള്‍ക്കൊപ്പമെത്താന്‍ അയാള്‍ ഏറെ പണിപ്പെട്ടിരുന്നു. അയാളുടെ നടത്തത്തിനു വേഗം പോരാതെ വന്നാല്‍ വെളുവെളുത്ത ജാനകിക്കുട്ടിയുടെ മുഖം ചുമന്നു തുടുക്കും. അതോടെ അയാളുടെ കൈവിരലുകള്‍ ജാനകിക്കുട്ടിയുടെ കൈകള്‍ക്കിടയില്‍ ഞെരിഞ്ഞമരും. വേദന അസഹ്യമാവുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയും. നിശബ്ദമായി കരയും. കുറച്ചു കഴിയുമ്പോഴേക്ക്‌ റോഡെത്തിയാല്‍, മറ്റു ദിക്കില്‍ നിന്നും വരുന്ന കുട്ടികള്‍ ഒപ്പമെത്തിയാല്‍, ജാനകിക്കുട്ടി തന്റെ കലാപരിപാടി നിര്‍ത്തിവെക്കും.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ജാനകിക്കുട്ടിയുടെ വിനോദം കാര്യമായൊരു ദിനത്തില്‍, അയാളുടെ കൈകളില്‍ വന്ന നീരും, അതിന്‌ അയാള്‍ പറഞ്ഞ നുണയും അങ്ങിനെ അയാളെ ആ വിഷമസന്ധിയില്‍ നിന്നും രക്ഷിച്ചു। പക്ഷെ അയാളുടെ മനസാക്ഷി മാത്രം അപ്പോളും ഉണ്ണികൃഷ്ണനെയോര്‍ത്ത്‌ വേദനിച്ചു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;പിന്നീട്‌ ഉറക്കത്തില്‍ അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചപ്പോള്‍, ദിവസേന മൂത്രമൊഴിക്കുന്ന അനിയനെ പഴിചാരിയപ്പോളും, അയല്‍പക്കത്തെ അമ്മാമനുവേണ്ടി റേഷന്‍ ഷാപ്പില്‍ നിന്നും പഞ്ചസാര്‍ വാങ്ങി വരുമ്പോള്‍ വഴിനീളെ വാരിത്തിന്നു അളവു കുറഞ്ഞപ്പോള്‍ റേഷന്‍ കടക്കാരന്‍ ഹംസ തൂക്കത്തില്‍ കളവു കാണിച്ചതാണെന്നു പറഞ്ഞപ്പോളും ആരും അയാളെ അവിശ്വസിച്ചില്ല। പലപ്പോഴായി അയാളറിഞ്ഞും അറിയാതെയും പറഞ്ഞു പോയ നുണകള്‍ എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തിയില്ല. അവയൊന്നും അയാളല്ലാതെ മറ്റാരും നുണയായി പരിഗണിച്ചതുമില്ല.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഒമ്പതാം ക്ലാസിലെ പരീക്ഷക്കിടക്ക്‌ ദാവൂദലി മാസ്റ്റര്‍, കോപ്പിയടിച്ചെന്നാരോപിച്ച്‌ പിടിച്ചപ്പോള്‍, ചെയ്യാത്ത തെറ്റിന്‌ സ്വയം ശിക്ഷ ഏറ്റു വങ്ങി, അതു വരെ പറഞ്ഞ കളവുകള്‍ക്ക്‌ പ്രായശ്ചിത്തമെന്നോണം। അതു ഫിലിപ്പിനെ രക്ഷിക്കാനായിരുന്നെന്നുമാത്രം. പരീക്ഷക്കു മുമ്പ്‌ അയാളുടെ നോട്ടു പുസ്തകത്തില്‍ നിന്നും കീറിയെടുത്ത കടലാസുകഷണം മാസ്റ്ററെ കണ്ടപ്പോള്‍ അവന്‍ താഴെയിട്ടത്‌ ബെഞ്ചിനടിയിലേക്ക്‌ വീഴുന്നത്‌ മാസറ്റര്‍ കണ്ടു. കടലാസിലെ കൈയക്ഷരം ഒത്തുനോക്കിയപ്പോള്‍ അയാളുടേത്‌. കടലാസു കഷണത്തിലെ അതേ വാചകങ്ങള്‍ അയാളുടെ ഉത്തരപ്പേപ്പറില്‍, വള്ളി പുള്ളി വിടാതെ. കാണാപ്പാഠം പഠിച്ചതിന്റെ സാക്ഷ്യപത്രം അങ്ങിനെ കളവിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. ഹെഡ്‌ മാസ്റ്ററുടെ മുമ്പില്‍ ഹാജരാക്കിയ അയാളെ നോക്കി എമ്പ്രാന്തിരി മാസ്റ്റര്‍ പറഞ്ഞു "ഷാരട്യേ കണ്ടാ തോന്നില്ലാലോ കോപ്പ്യടിക്കാനുള്ള കഴിവ്ണ്ട്ന്ന്, ഹും കയ്യ്‌ നീട്ടാ". സത്യം പറഞ്ഞാലും കളവാണെന്ന് ധരിക്കുമെന്ന് കരുതി ഒന്നു മിണ്ടിയില്ല. പരീക്ഷാഹാളില്‍ നിന്നും പുറത്താക്കപ്പെട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ പക്ഷെ മനസ്സാക്ഷി അയാളോട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു. ഇപ്പ്പ്പോളും ആത്യന്തികമായി നീ മറ്റൊരു സത്യം കൂടി മറച്ചു വെക്കുകയല്ലെ ചെയ്തത്‌, ഒരു നുണ കൂടി.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ഒരു ജോലി തേടി ബോംബെയിലേക്ക്‌ യാത്രയാവും മുമ്പ്‌ കരഞ്ഞു നിന്ന കാമുകി ശ്യാമളയോട്‌ അയാള്‍ പറഞ്ഞു, "കുറച്ചു കാലം ക്ഷമിക്ക്‌, എത്രയും വേഗം പെട്ടെന്ന് ഒരു ജോലി ശരിയാക്കി നിന്നെ ഞാന്‍ കൊണ്ടു പോകും" .... നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക്‌ ചെന്ന അയാള്‍ ആ വാചകത്തേയും ഒരു വലിയ കളവാക്കി മാറ്റി।&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ബോംബെയില്‍ ഒരു സേഠുക്കമ്പനിയില്‍ ചേര്‍ന്ന അയാള്‍ സേഠ്ജിയില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ എങ്ങിനെയെല്ലാം കളവു പറയണമെന്നത്‌ ആധികാരികമായി പഠിച്ചു। സേഠ്ജി പറയുമായിരുന്നു, "സത്യേന്‍, അഗര്‍ തുംകൊ യഹാം കാം കര്‍നാ ഹേ തോ, മേരേസെ സച്ച്‌ ബോല്‍നാ, ഔര്‍ ദുനിയാ കോ ഝൂഠ്‌ ബോല്‍നാ സീഖ്നാ പഠേഗാ". സേഠ്ജിയുടെ കണക്കുപുസ്തകങ്ങളിലും അയാള്‍ കള്ളക്കഥകള്‍ രചിക്കാന്‍ തുടങ്ങി. സേഠ്ജിക്കയാളെ വിശ്വാസമായിത്തുടങ്ങി. സേഠ്ജി ഇടക്കിടെ ഓര്‍മ്മിപ്പിക്കും, "ദേഖോ, മേരേ സേ കഭീ ഭീ ഝൂഠ്‌ നഹീ ബോല്‍നേകാ, ഇമാന്ദാരി സേ കാം കര്‍നേ കാ".&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ആദ്യ രാത്രിയില്‍ അമ്പിളിയുടെ ചോദ്യങ്ങള്‍ അയാളെ വീണ്ടും കളളം പറയിച്ചു। അവളുടെ ചോദ്യങ്ങള്‍ ഏതോ സിനിമാ സംഭാഷണത്തോട്‌ സാമ്യമുണ്ടായിരുന്നു. ഒരു ജീവിതം മൊത്തത്തില്‍ ശ്വാവ്‌ നക്കിയതാവേണ്ടെന്നു കരുതി സൗകര്യപൂര്‍വ്വം അയാള്‍ നുണ പറഞ്ഞു. അയാളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി അവളാണെന്ന് മനസ്സില്ലാ മനസ്സോടെ പറഞ്ഞു. ജീവിതത്തിലാദ്യമായി അടുപ്പം തോന്നിയ പേരറിയാത്ത ആ കുങ്കുമപ്പൊട്ടിനോടും, ഭസ്മക്കുറിയിട്ട്‌ തനിക്കെതിരെ വഴി നടന്ന ആ ശാലീന സുന്ദരിയോടും, അയല്‍പക്കത്തെ ശ്യാമളയോടും അയാള്‍ മനസ്സ്സില്‍ മാപ്പു പറഞ്ഞു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;ജീവിതം വലിയൊരു കളവാണെന്നയാള്‍ക്കു തോന്നി. അയാളുടെ ജീവിതത്തില്‍ സത്യങ്ങള്‍ക്ക്‌ സ്ഥാനമില്ലാതായതുപോലെ. അയാളുടെ പേരില്‍ മാത്രമാണ്‌ ഇപ്പോളതു ബാക്കിയായിരിക്കുന്നതെന്ന്. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;അയാളുടെ ഇനിഷ്യലിനേയും പേരിനേയും വേര്‍ തിരിച്ചിരുന്ന ഫുള്‍സ്റ്റോപ്പ്‌ അയാളെടുത്തു കളഞ്ഞു. അവക്കിടയിലെ അകലം കുറച്ചെഴുതി, ASathyaseelan. ചുരുങ്ങിയ പക്ഷം പേരിലെങ്കിലും അസത്യമുണ്ടാവരുതെന്ന നിര്‍ബന്ധമുള്ളതു പോലെ..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-8295482483433085824?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/8295482483433085824/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=8295482483433085824' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/8295482483433085824'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/8295482483433085824'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/03/blog-post_07.html' title='കഥ'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5207920216106327359.post-8366984910793328274</id><published>2007-03-04T12:57:00.000+05:30</published><updated>2007-03-07T17:36:48.929+05:30</updated><title type='text'>യാത്ര...</title><content type='html'>&lt;p style="text-align: justify;"&gt;&lt;span style="font-style: italic; color: rgb(0, 102, 0);"&gt;ബാല്യം എനിക്കു തന്നെ കളിക്കൂട്ടുകാര്‍, ചെറുകര സ്കൂളിലേക്കുള്ള യാത്രകള്‍ സാര്‍ത്ഥകമാക്കിയ സഹപാഠികള്‍, സ്കൂളിലെ വേശുടീച്ചര്‍, കുമാരന്‍ മാഷ്‌, ഷാരസ്യാര്‍ ടീച്ചര്‍, വാരസ്യാര്‍ ടീച്ചര്‍, എന്‍. പി മാഷ്‌, രാമകൃഷ്ണന്‍ മാഷ്‌.... &lt;/span&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 102, 0);"&gt; പെരിന്തല്‍മണ്ണ ഹൈസ്കൂളിലെ കൂട്ടുകാരന്‍ ശശി, പാലക്കീഴ്‌ മാഷ്‌...&lt;/span&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 102, 0);"&gt; വലപ്പാട്‌ ഹൈസ്കൂളിലെ എമ്പ്രാന്തിരി മാഷ്‌, ഗോപാലന്‍ മാഷ്‌, ദാവൂദലി മാസ്റ്റര്‍...&lt;/span&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 102, 0);"&gt; നാട്ടിക എസ്‌ എന്‍ ലെ ഇംഗ്ലീഷ്‌ അദ്ധ്യാപകന്‍ വാരിയര്‍ സാര്‍, കോമേഴ്സ്‌ പഠിപ്പിച്ച നമ്പൂതിരി സാര്‍, സഹപാഠികള്‍ - ഗണേശ്‌, ഗിരീശന്‍, വിനയന്‍, സതീശന്‍, രമേശേട്ടന്‍....&lt;/span&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 102, 0);"&gt; ഇവരും ഇനിയും പേരുവിട്ടുപോയ അനേകരും... &lt;/span&gt;&lt;br /&gt;&lt;span style="font-style: italic; color: rgb(0, 102, 0);"&gt; എന്റെ യാത്രകളിലെ കൂട്ടുകാര്‍, വഴികാട്ടികള്‍.. ഇവരെയൊക്കെ സ്മരിച്ചു കൊണ്ട്‌ യാത്ര തുടരട്ടെ...&lt;/span&gt;&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5207920216106327359-8366984910793328274?l=vattenadan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vattenadan.blogspot.com/feeds/8366984910793328274/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5207920216106327359&amp;postID=8366984910793328274' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/8366984910793328274'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5207920216106327359/posts/default/8366984910793328274'/><link rel='alternate' type='text/html' href='http://vattenadan.blogspot.com/2007/03/blog-post.html' title='യാത്ര...'/><author><name>മുരളീധരന്‍ വി പി</name><uri>http://www.blogger.com/profile/09711389534026751781</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_aGLX8n8ihyc/SzRtB4OvIXI/AAAAAAAADzA/nMNvRLVblKE/S220/Picture+060.jpg'/></author><thr:total>2</thr:total></entry></feed>
